നിലന്പൂർ ജില്ലാ ആശുപത്രി വികസനം: മാസ്റ്റർ പ്ലാൻ തയാറാക്കും

12:35 AM Mar 22, 2017 | Deepika.com
നിലന്പൂർ : ജില്ലാ ആശുപത്രിയുടെ വരുന്ന 25 വർഷത്തെ വികസനം മുന്നിൽകണ്ടു സമഗ്രമായ മാസ്റ്റർപ്ലാൻ തയാറാക്കാൻ തീരുമാനമായി. ഇന്നലെ പി.വി അബ്ദുൾ വഹാബ് എംപിയുടെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് തീരുമാനം.
ജില്ലാ ആശുപത്രിയിലെ കക്കൂസ് മാലിന്യം നീക്കുന്ന പ്രവൃത്തി ബിഎസ്എൻഎൽ വഴി നടത്തും. ഡിസ്പോസ് ചെയ്യാനുള്ള സ്ഥലവും മറ്റു സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നതിനു ആസ്പത്രി സൂപ്രണ്ട് ഡോ. ഹമീദ്, ആര്യാടൻ ഷൗക്കത്ത്, പി.ടി ഉമ്മർ, ഇസ്മായിൽ മൂത്തേടം എന്നിവരടങ്ങിയ സബ് കമ്മിറ്റിക്കും രൂപം നൽകി. ഡോക്ടർമാരുടെ കുറവു നികത്തുന്നതിനും എൻആർഎച്ച്എം ഡോക്ടർമാരുടെ ലഭ്യത ഉറപ്പുവരുത്താനും കൂടുതൽ നടപടി സ്വീകരിക്കാനും ധാരണയായി. ജില്ലയിൽ 67 എൻആർഎച്ച്എം ഡോക്ടർമാരുടെ സേവനം നിലവിൽ ഉണ്ടെങ്കിലും നിലന്പൂർ ജില്ലാ ആശുപത്രിയിൽ ഒരു എൻആർഎച്ച്എം ഡോക്ടർമാരുടെ പോലും സേവനം ലഭിക്കാത്ത അവസ്ഥയാണ് ഉള്ളതെന്ന് ആർഎംഒ ഡോ. മുനീർ അറിയിച്ചു. ഇതോടെയാണ് ഡോക്ടർമാരുടെ ലഭ്യത ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കാൻ ധാരണയായത്. ഇതിന്‍റെ ഭാഗമായി പാരാമെഡിക്കൽ സെക്യൂരിറ്റി, സ്റ്റാഫ് നഴ്സ്, ഇസിജി ടെക്നീഷ്യൻ എന്നി തസ്തികകളിലേക്ക് താൽക്കാലിക ജിവനക്കാരെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കാനും തീരുമാനിച്ചു. ഡോക്ടർമാരുടെ സമയക്രമം ക്രമീകരിക്കാത്തതും ഒപിയിലുള്ള ഡോക്ടർമാരുടെ പേരുവിവരങ്ങൾ യഥാസമയം നോട്ടീസ് ബോർഡിൽ ഇടാത്തതു രോഗികൾക്ക് പ്രശ്നം സൃഷ്ടിക്കുന്നുവെന്ന് എച്ച്എംസി അംഗം ബിനോയ് പാട്ടത്തിലിന്‍റെ പരാതിയിൽ ഡോക്ടർമാരുടെ സമയക്രമീകരണം നടത്താൻ മെഡിക്കൽ സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.
ഡയാലിസിസ് സെന്‍ററിൽ എസിയിൽ നിന്നുള്ള തണുപ്പ് കുറവായതിനാൽ മുകൾഭാഗം സീലിങ്ങ് ഉൾപ്പെടെയുള്ള പ്രവൃത്തി നടത്താനും തീരുമാനിച്ചു. ഈ ഭാഗം സ്ഥിരം കോണ്‍ഫറൻസ് ഹാളായി ഉപയോഗിക്കും. എച്ച്എംസി ഇതിനു ആവശ്യമായ തുക താൽക്കാലികമായി നൽകും. പിന്നീട് എസ്റ്റിമേറ്റ് പ്രകാരം പ്രവൃത്തി പൂർത്തീകരിച്ച ശേഷം ജില്ല പഞ്ചായത്ത് ഫണ്ട് അനുവദിക്കും. കൂടാതെ നിലവിലെ ലിഫ്റ്റിന്‍റെ അപാകത വിലയിരുത്താനും കാര്യക്ഷമമായി ലിഫ്റ്റ് പൂർത്തീകരിക്കുന്നതിനു വേണ്ട എസ്റ്റിമേറ്റും മറ്റും തയാറാക്കാനും ബന്ധപ്പെട്ട കന്പനി അധികൃതർ വ്യാഴാഴ്ച രാവിലെ 10ന് ആശുപത്രി സന്ദർശിക്കാമെന്ന് ഉറപ്പു നൽകി. ധിക്കാരപരമായി പെരുമാറുന്ന താൽക്കാലിക ജീവനക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ മെഡിക്കൽ സൂപ്രണ്ടിനു പൂർണ അധികാരം നൽകി. ഒപി ടിക്കറ്റ് സുതാര്യമാക്കും. ഇതിനു മെഷീൻ അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി ഉണ്ണികൃഷ്ണൻ, ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ വി. സുധാകരൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഇസ്മായിൽ മൂത്തേടം, ഷേർളി വർഗീസ്, സറീന മുഹമ്മദാലി, ഒ.ടി ജെയിംസ്, ടി.പി അഷറഫഅലി, എച്ച്എംസി അംഗങ്ങളായ പി.ടി ഉമ്മർ, കെ.ടി കുഞ്ഞാൻ, ബിജു കനകക്കുന്നേൽ, ജോർജ് തോമസ്. ബിനോയ് പാട്ടത്തിൽ, ജസ്മൽ പുതിയറ, ആർഎംഒ ഡോ. മുനീർ തുടങ്ങിയവർ പങ്കെടുത്തു.