+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വഴിക്കടവ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് പ്രഖ്യാപനം: പ്രതിഷേധവുമായി നേതാക്കള്‍ രംഗത്ത്

എടക്കര: വഴിക്കടവില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് പുനസംഘടനയില്‍ കടുത്ത പ്രതിഷേധവുമായി നേതാക്കള്‍ രംഗത്ത്. പഞ്ചായത്ത് ഭരണസമിതിയിലെ കോണ്‍ഗ്രസ് അംഗങ്ങ
വഴിക്കടവ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് പ്രഖ്യാപനം:  പ്രതിഷേധവുമായി നേതാക്കള്‍ രംഗത്ത്
എടക്കര: വഴിക്കടവില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് പുനസംഘടനയില്‍ കടുത്ത പ്രതിഷേധവുമായി നേതാക്കള്‍ രംഗത്ത്. പഞ്ചായത്ത് ഭരണസമിതിയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിക്കൊരുങ്ങുന്നു.

ശനിയാഴ്ചയാണ് വഴിക്കടവ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റായി ഡിവൈഎഫ്‌െഎയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് ചേക്കേറിയ സുനീര്‍ മണല്‍പ്പാടത്തിനെ നേതൃത്വം പുതിയ മണ്ഡലം പ്രസിഡന്‍റായി പ്രഖ്യാപിച്ചത്. സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, മണ്ഡലം കോണ്‍ഗ്രസ്, മഹിളാ കോണഗ്രസ് എന്നിവര്‍ രംഗത്ത് വന്നിരിക്കുകയാണ്.

യാതൊരുവിധ ചര്‍ച്ചകളും ജനാധിപത്യ മര്യാദകളും പാലിക്കാെതയാണ് മണ്ഡലം പ്രസിഡന്‍റ് പ്രഖ്യാപനം നടത്തിയതെന്ന് നേതാക്കള്‍ പറയുന്നു.പുനസംഘടനയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ആരംഭിച്ച സാഹചര്യത്തില്‍ വഴിക്കടവ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍ യോഗം ചേരുകയും പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ പ്രമേയത്തിന് യാതൊരു വിലയും നല്‍കാതെ, നിലവിലെ മണ്ഡലം ഭാരവാഹികളോടോ മണ്ഡലം പ്രസിഡന്‍റ്, മുതിര്‍ന്ന നേതാക്കള്‍ എന്നിവരുടെ അഭിപ്രായം തേടാതെയുമാണ് പ്രസിഡന്‍റിനെ പ്രഖ്യാപിച്ചത്.

വഴിക്കടവ് മണ്ഡലം കോണ്‍ഗ്രസ് ഓഫീസില്‍ ഞായറാഴ്ച നടന്ന യോഗത്തില്‍ പങ്കെടുത്ത വഴിക്കടവ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയിലെ ഭാരവാഹികളും, യൂത്ത് കോണ്‍ഗ്രസ്. കെ.എസ്.യു. മഹിളാ കോണ്‍ഗ്രസ്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളും. നേതൃത്വത്തിന്‍റെ തീരുമാനത്തിനെതിരേ അതിശക്തമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്.

പാര്‍ട്ടി നേതൃത്വം അടിയന്തരമായി തീരുമാനം തിരുത്തിയില്ലെങ്കില്‍ വഴിക്കടവ് പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങളായ കോണ്‍ഗ്രസ് മെമ്പര്‍മാര്‍ രാജിവെക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. അന്തരിച്ച മുതിര്‍ന്ന നേതാവ് ആര്യാടന്‍ മുഹമ്മദ് നിലമ്പൂരില്‍ പടുത്തുയര്‍ത്തിയ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ആളുകള്‍ ശ്രമിക്കുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു. ഡിസിസി പ്രസിഡന്‍റ് വി.എസ്. ജോയിയാണ് സുനീര്‍ മണല്‍പ്പാടത്തിനെ കോണ്‍ഗ്രസ് വഴിക്കടവ് മണ്ഡലം പ്രസിഡന്‍റായി തിരഞ്ഞെടുത്തതിന് പിന്നില്‍.

ഇന്നലെ നടന്ന പ്രതിഷേധ യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റെജി മാസ്റ്റര്‍ കണ്ടത്തില്‍, ജൂഡി തോമസ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി പി.പി. ഷിയാജ്, മണ്ഡലം കമ്മിറ്റി സെക്രട്ടറി സിന്ധു രാജന്‍, അംഗങ്ങളായ ജയ്‌മോള്‍ വര്‍ഗീസ്, സരസ്വതി ടീച്ചര്‍, സൈതലവി മൂപ്പ്ര, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിമാര്‍, ജാഫര്‍ പുലിയോടന്‍, മാനു കോനാടന്‍, കെ.പി. ഹൈദരാലി, പി. മുഹമ്മദാലി, ശശി പള്ളത്ത, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് റിഫാന്‍ വഴിക്കടവ്, വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാര്‍ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാര്‍ എന്നിവര്‍ പങ്കെടുത്തു.