+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വനാതിര്‍ത്തിയിലെ അടിക്കാടുകള്‍ വെട്ടിമാറ്റി

എടക്കര: കാട്ടാനശല്യം രൂക്ഷമായ ചെമ്പന്‍കൊല്ലി, കോടാലിപ്പൊയില്‍ വനാതിര്‍ത്തിയിലെ അടിക്കാടുകള്‍ വെട്ടിമാറ്റി. വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ കോടാലിപ്പൊയില്‍
വനാതിര്‍ത്തിയിലെ അടിക്കാടുകള്‍ വെട്ടിമാറ്റി
എടക്കര: കാട്ടാനശല്യം രൂക്ഷമായ ചെമ്പന്‍കൊല്ലി, കോടാലിപ്പൊയില്‍ വനാതിര്‍ത്തിയിലെ അടിക്കാടുകള്‍ വെട്ടിമാറ്റി. വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ കോടാലിപ്പൊയില്‍ വനസംരക്ഷണ സമിതി, പൊതുജനങ്ങള്‍ എന്നിവര്‍ സഹകരിച്ചാണ് ഞായറാഴ്ച പ്രവര്‍ത്തി നടത്തിയത്.

ജനവാസ കേന്ദ്രത്തോട് ചേര്‍ന്ന് പത്ത് മീറ്റര്‍ വീതിയിലുള്ള അടിക്കാടുകളാണ് ശ്രമദാനത്തിലൂടെ വെട്ടിത്തെളിച്ചത്. കഴിഞ്ഞ 23ന് ചെമ്പന്‍കൊല്ലിയിലെ പാലക്കാട്ട് തോട്ടത്തില്‍ ജോസ് എന്നയാള്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. രാവിലെ മേയ്ക്കാന്‍ വിട്ട പശുവിനെ വൈകീട്ട് തിരികെ കൊണ്ടുവരാന്‍ വനത്തിന് സമീപത്തേക്ക് പോകുമ്പോഴായിരുന്നു ആക്രമണം.

ഈ സാഹചര്യത്തിലാണ് ദൂരെവച്ചുതന്നെ ജനങ്ങള്‍ക്ക് വന്യമൃഗങ്ങളെ കാണാനാകും വിധത്തില്‍ അടിക്കാടുകള്‍ വെട്ടിമാറ്റാന്‍ തീരുമാനിച്ചത്. വനം ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ട്രെയ്‌നി, കോടാലിപ്പൊയില്‍ വാര്‍ഡംഗം കെ. റംലത്ത്, വി.എസ്.എസ് പ്രസിഡന്‍റ് മഠത്തൊടിക ഉമ്മര്‍, നാട്ടുകാരായ സത്താര്‍ മാഞ്ചേരി, അബൂബക്കര്‍ മാഞ്ചേരി, ആനപ്പട്ടത്ത് അബു എന്നിവരുടെ നേതൃത്വത്തില്‍ വനപാലകരും വിഎസ്എസ് അംഗങ്ങളും നാട്ടുകാരും പ്രവര്‍ത്തിക്ക് നേതൃത്വം നല്‍കി.
More in Malappuram :