കുറ്റക്കാർക്കെതിരേ നിയമനടപടി ഉണ്ടാകണം‌

10:37 PM Sep 26, 2022 | Deepika.com
പത്തനംതിട്ട: പെരുനാട് സ്വദേശി എം.എസ് ബാബുവിന്‍റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളെന്ന് ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരിക്കുന്ന പഞ്ചായത്ത് പ്രസിഡൻറ് , സിപിഎം പ്രാദേശിക നേതാക്കൾ തുടങ്ങി ഉത്തരവാദികളായ എല്ലാവരുടെയും പേരിൽ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് നിയമനടപടി സ്വീകരിച്ച് എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് കെപിസിസി വിചാർ വിഭാഗ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
ല്ലാ ചെയർമാൻ ഏബ്രഹാം മാത്യു വീരപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ജോസ് പനച്ചയ്ക്കൽ അധ്യക്ഷത വഹിച്ചു. അബ്ദുൾ കലാം ആസാദ്, റോജി പോൾ ഡാനിയേൽ, അംജത് അടൂർ,മാത്യു ചാണ്ടി എന്നിവർ പ്രസംഗിച്ചു.

കൊലപാതകക്കുറ്റം ചുമത്തണമെന്ന്
യൂത്ത് കോൺഗ്രസ്

പത്തനംതിട്ട: പെരുനാട് മ ഠത്തുംമൂഴിയിൽ മേലേതിൽ ബാബുവിന്റെ ഉടമസ്ഥതിയിലുള്ള വസ്തു കൈയേറി വികസന പ്രവർത്തനമെന്ന പേരിൽ സിപിഎം ഭൂമാഫിയ നടത്തിയ നീക്കമാണ് ഒരു നിരപരാധിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി.
പഞ്ചായത്ത് പ്രസിഡന്‍റും ലോക്കൽ സെക്രട്ടറിയും ഉൾപ്പെടെയുള്ളവർക്കതിരേ കൊലക്കുറ്റം ചുമത്തി കേസ് എടുക്കാൻ പോലീസ് തയാറാകണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
കേസന്വേഷണം ഭരണസ്വാധീനം ഉയോപ്പെടുത്തി അട്ടിമറിക്കാൻ ശ്രമിച്ചാൽ പോലീസ് സ്റ്റേഷന് മാർച്ച് അടക്കമുള്ള സമര പരിപാടികൾക്ക് യൂത്ത് കോൺഗ്രസ് നേതൃത്വം നല്ക്കുമെന്ന് ജില്ലാ പ്രസിഡന്‍റ് എം.ജി. കണ്ണൻ പറഞ്ഞു.