+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുരുന്നുകളുടെ അമൃതം പൊടി കിട്ടാനില്ല

പത്തനംതിട്ട: കുരുന്നുകളുടെ ആരോഗ്യപോഷണത്തിനായി നൽകിവന്ന അമൃതം പൊടിക്കും ക്ഷാമം. ഉദ്പാദനം നിലച്ചതാണ് കാരണം. അങ്കണവാടി അധ്യാപകർ മുഖേന വിതരണം ചെയ്തിരുന്ന
കുരുന്നുകളുടെ   അമൃതം പൊടി കിട്ടാനില്ല
പത്തനംതിട്ട: കുരുന്നുകളുടെ ആരോഗ്യപോഷണത്തിനായി നൽകിവന്ന അമൃതം പൊടിക്കും ക്ഷാമം. ഉദ്പാദനം നിലച്ചതാണ് കാരണം. അങ്കണവാടി അധ്യാപകർ മുഖേന വിതരണം ചെയ്തിരുന്ന അമൃതം പൊടി പലയിടത്തും ലഭിച്ചിട്ടു രണ്ടുമാസത്തിലേറെയായി.

പ്രതിമാസം രണ്ടുവീതം പായ്ക്കറ്റുകളാണ് അഞ്ചുവയസിൽ താഴെയുള്ള കുട്ടികൾക്ക് വീടുകളിൽ എത്തിച്ചിരുന്നത്. അമൃതം പൊടി വാങ്ങിയതുമായി ബന്ധപ്പെട്ട് ഉദ്പാദകർക്ക്പണം നൽകാത്തതാണ് ഇതു നിലയ്ക്കാൻ കാരണമായതായി പറയുന്നത്.