സർവകലാശാല അസിസ്റ്റന്‍റ് വിജ്ഞാപനം ഉടൻ

11:52 PM Nov 05, 2018 | Deepika.com
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളിലെ അസിസ്റ്റന്‍റ് നിയമനത്തിനുള്ള പുതിയ പിഎസ്‌സി വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ഇതു സംബന്ധിച്ച തീരുമാനം ഇന്നലെ ചേർന്ന യോഗത്തിലുണ്ടായി. 2016 ഓഗസ്റ്റ് 10നാണ് നിലവിലുള്ള റാങ്ക് പട്ടിക പ്രാബല്യത്തിൽ വന്നത്.
നിലവിലെ റാങ്ക് പട്ടികയ്ക്കു 2019 ഓഗസ്റ്റ് ഒൻപതുവരെ കാലാവധിയുണ്ട്. സർവകലാശാലകളിൽ പിഎസ്‌സി വഴി നിയമനം നടത്തുന്നതിനുള്ള ആദ്യറാങ്ക് പട്ടികയായിരുന്നു ഇത്. അതിനുമുൻപ് അതത് സർവകലാശാലകൾ തന്നെയായിരുന്നു നിയമനം നടത്തിയിരുന്നത്. അതു വ്യാപകമായ പരാതിക്കും അഴിമതിക്കും ഇടയാക്കിയതോടെയാണു നിയമനം പിഎസ്‌സിക്കു വിട്ടുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്.
2016 മാർച്ച് 22നായിരുന്നു സർവകലാശാല അസിസ്റ്റന്‍റിന്‍റെ ആദ്യവിജ്ഞാപനം പിഎസ്‌സി പ്രസിദ്ധീകരിച്ചത്. രണ്ടു വർഷം പിന്നിട്ട റാങ്ക് പട്ടികയിൽ നിന്ന് 1829 പേർക്കാണ് നിയമന ശിപാർശ നൽകിയത്. ആദ്യ റാങ്ക് പട്ടികയിൽ നിന്നു രണ്ടായിരത്തോളം പേർക്കു നിയമനം ലഭിക്കുമെന്നാണ് പ്രതീക്ഷ.
അസിസ്റ്റന്‍റ് തസ്തികയ്ക്കു പുറമേ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിനിൽ മെഡിക്കൽ ഓഫീസർ (നേത്ര), ആരോഗ്യ വകുപ്പിൽ ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ് രണ്ട്, വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രാഫ്റ്റ്സ്മാൻ സിവിൽ), ഹോമിയോപതിയിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് തുടങ്ങി 17 തസ്തികകളിലേക്കാണ് പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.
ഗവണ്‍മെന്‍റ് സെക്രട്ടേറിയറ്റ്, പിഎസ്‌സി, ലോക്കൽ ഫണ്ട്, അഡ്വക്കറ്റ് ജനറൽ ഓഫീസ്, വിജിലൻസ് ട്രൈബ്യൂണൽ, സ്പെഷൽ ജഡ്ജ് ആൻഡ് എൻക്വയറി കമ്മീഷണർ എന്നിവിടങ്ങളിലെ അസിസ്റ്റന്‍റ്, ഓഡിറ്റർ തസ്തികകളിലേക്കുള്ള സാധ്യതാ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുന്നതിനും പിഎസ്‌സി തീരുമാനിച്ചു.
ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലെ ഹെൽത്ത് സർവീസസ്, മുനിസിപ്പൽ കോമണ്‍ സർവീസസിൽ ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് രണ്ട് തടുങ്ങിയ തസ്തികകളിലേക്കുള്ള സാധ്യതാ പട്ടികയും പ്രസിദ്ധീകരിക്കും.
വ്യവസായ പരിശീലന വകുപ്പിൽ ജൂണിയർ ഇൻസ്ട്രക്ടർ (ബേക്കറി ആൻഡ് കണ്‍ഫെക്ഷണറി), വ്യവസായ പരിശീലന വകുപ്പിൽ ജൂണിയർ ഇൻസ്ട്രക്ടർ (മെഷിനിസ്റ്റ്), ഹെൽത്ത് സർവീസസ് വകുപ്പിൽ അസിസ്റ്റന്‍റ് സർജൻ/ കാഷ്വാൽറ്റി മെഡിക്കൽ ഓഫീസർ, ഹെൽത്ത് സർവീസസ് വകുപ്പിൽ അസിസ്റ്റന്‍റ് സർജൻ, കാഷ്വാൽറ്റി മെഡിക്കൽ ഓഫീസർ, പോലീസ് വകുപ്പിൽ വുമണ്‍ പോലീസ് കോണ്‍സ്റ്റബിൾ, പോലീസ് വകുപ്പിൽ പോലീസ് കോണ്‍സ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ) തുടങ്ങിയ തസ്തികകളിലേക്കുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യുപിഎസ് (എൻസിഎ-ഈഴവ, വിശ്വകർമ) രണ്ടു തവണ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും ഉദ്യോഗാർഥികളെ ലഭിക്കാത്തതിനാൽ ഈ ഒഴിവുകൾ മാതൃറാങ്ക് പട്ടികയിലെ മറ്റ് പിന്നോക്കവിഭാഗത്തിനു നൽകി നികത്തുന്നതിനും തീരുമാനിച്ചു.