പൊതുജനവും കൈകോര്‍ക്കണം: മന്ത്രി ചന്ദ്രശേഖരന്‍

02:18 AM Nov 04, 2018 | Deepika.com
കാസർഗോഡ്: ജില്ലാആശുപത്രിയുടെ വികസനത്തിന് പൊതുജനവും കൈകോര്‍ക്കേണ്ടതുണ്ടെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള സര്‍ക്കാര്‍ യജ്ഞത്തിന് പൊതുസമൂഹത്തില്‍ നിന്ന് വളരെ വലിയ പിന്തുണയാണ് ലഭിച്ചത്. ആ അനുഭവം മനസ്സില്‍ കണ്ട് ആരോഗ്യ മേഖലയിലും പൊതുസമൂഹം മുന്നിട്ടിറങ്ങേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാര്‍ ജില്ലയിലേക്ക് 'എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്' നേടാന്‍ മാത്രം വരുന്ന പ്രവണതകണ്ടു വരുന്നതായി മന്ത്രി പറഞ്ഞു. ജില്ലയില്‍ വരുന്ന ഒഴിവുകള്‍ നികത്തുന്നത് മറ്റു ജില്ലകളിലെ പ്രമോഷനുകള്‍ വഴിയാണ്. ഇതര ജില്ലകളില്‍ നിന്നും വരുന്നവര്‍ക്ക് എത്രകാലം ഇവിടെ പൊരുത്തപ്പെട്ട് ജോലി ചെയ്യാനാകും എന്നതും ശ്രദ്ധേയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയാക്കാനുള്ള ജില്ലാ പഞ്ചായത്തിന്‍റെ ശ്രമങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ എല്ലാ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു.