+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രതീകാത്മക ചിതയൊരുക്കി പ്രതിഷേധം

ചീമേനി: അരിയിട്ടപാറ മാലിന്യ പ്ലാന്‍റിന് അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഒറ്റയാള്‍ സമര നായകന്‍ അശോകന്‍ പെരിങ്ങാര പ്രതീകാത്മക ചിതയൊരുക്കി സ
പ്രതീകാത്മക ചിതയൊരുക്കി പ്രതിഷേധം
ചീമേനി: അരിയിട്ടപാറ മാലിന്യ പ്ലാന്‍റിന് അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഒറ്റയാള്‍ സമര നായകന്‍ അശോകന്‍ പെരിങ്ങാര പ്രതീകാത്മക ചിതയൊരുക്കി സമരം നടത്തി.
"നാട് വിഷപ്പുക ശ്വസിച്ച് മരിക്കാതിരിക്കാന്‍' എന്ന മുദ്രാവാക്യവുമായാണ് ചീമേനി ടൗണില്‍ സമരം നടത്തിയത്. വിറക് കൊണ്ട് ചിതയൊരുക്കി അതില്‍ കിടന്ന അശോകന്‍റെ ചിതയ്ക്ക് സുരേന്ദ്രന്‍ കൂക്കാനം തീ കൊളുത്തി.

ചീമേനി ജനകീയ സമിതി പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ, സാമൂഹ്യ സാംസ്‌കാരിക സംഘടന ഭാരവാഹികളും സമരത്തിന് ഐക്യദാര്‍ഢ്യവുമായി പങ്കെടുത്തു.