ലീസ് മേൽനടപടികൾ സ്വീകരിച്ചു. കാർ മതിലിൽ ഇടിച്ചുമറിഞ്ഞ് യുവാവ് മരിച്ചു

10:38 PM Nov 03, 2018 | Deepika.com
കാറും സ്കൂട്ടറും കൂട്ടിയിടിച്ച്
സ്കൂട്ടർ യാത്രികൻ മരിച്ചു
കായംകുളം: ദേശീയപാതയിൽ കരീലക്കുളങ്ങരയ്ക്ക് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ആലപ്പുഴ അന്പലപ്പുഴ കോമന കിരണ്‍ നിവാസിൽ കിരണ്‍കുമാർ (27) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 6.30 ഓടെയായിരുന്നു അപകടം. ഏഷ്യൻ പെയിൻറ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. സ്കൂട്ടറിൽ കൊല്ലത്തേക്ക് വരുന്പോഴായിരുന്നു അപകടം. മൃതദേഹം കായംകുളം താലൂക്കാശുപത്രി മോർച്ചറിയിൽ. കരീലക്കുളങ്ങര പോ
മാന്നാർ: നിയന്തണംവിട്ട കാർ മതിലിൽ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. ഹരിപ്പാട് പിലാപ്പുഴ വതല്ലൂർ വീട്ടിൽ ശ്രീജിത്തിന്‍റെ മകൻ അനന്ദുവാ (21)ണ് മരിച്ചത്. ചെന്നിത്തല കോട്ടമുറി ചിത്രാലയത്തിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഇന്നലെ രാത്രിയിൽ മാവേലിക്കര-തട്ടാരന്പലം റോഡിൽ ഇരമത്തൂർ ഇരട്ടകുളങ്ങര ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. കാറിന്‍റെ നിയന്ത്രണം വിട്ട് ഇവിടെയുള്ള മതിലിൽ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു. വലിയ ശബ്ദംകേട്ട് നാട്ടുകാരെത്തി പരുമല ആശുപത്രിയിൽ എത്തിച്ചെങ്കിലും അനന്തുവിന്‍റെ ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സജീവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംസ്കാരം പിന്നീട്. ബീനയാണ് മാതാവ്. സഹോദരി: ആതിര.

തെങ്ങിൽനിന്നും വീണ് മരിച്ചു

മണ്ണഞ്ചേരി: കള്ള് ചെത്തുതൊഴിലാളി സ്വന്തം വീട്ടുമുറ്റത്തെ തെങ്ങിൽനിന്നും കുളിമുറിയുടെ മേൽക്കൂരയിൽ വീണ് തൽക്ഷണം മരിച്ചു. ആര്യാട് പഞ്ചായത്തിൽ മൂന്നാംവാർഡിൽ കണ്ണംപള്ളിയിൽ പരേതനായ ദിവാകരന്‍റെ മകൻ അനിൽകുമാറാ (ഓമനക്കുട്ടൻ-51) ണ് മരിച്ചത്. ആര്യാട് കൈതത്തിൽ ക്ഷേത്രത്തിനു സമീപം ഇന്നലെ ഉച്ചകഴിഞ്ഞു 2.35 ഓടെയായിരുന്നു സംഭവം. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് 1.30 നു വീട്ടുവളപ്പിൽ സംസ്കരിക്കും. മാതാവ് പുഷ്പവല്ലി, ലതികയാണ് ഭാര്യ. ഏകമകൻ: അമൽ.