പുനഃപരിശോധനാ ഹർജി

01:39 AM Dec 06, 2022 | Deepika.com
ന്യൂഡൽഹി: ഡൽഹിയിലെ ചാവ്‌ലയിൽ പത്തൊൻപതു വയസുള്ള പെണ്‍കുട്ടിയെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികളെ വെറുതെ വിട്ടതിനെതിരേ സുപ്രീംകോടതിയിൽ പുനഃപരിശോധന ഹർജി.

കഴിഞ്ഞ മാസം ഏഴിനാണ് കേസിലെ മൂന്നു പ്രതികളെ സുപ്രീംകോടതി കുറ്റവിമുക്തരാക്കിയത്. ഇതിനെതിരെയാണു പെണ്‍കുട്ടിയുടെ കുടുംബം ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിലെ ക്രൂരമായ പല കാര്യങ്ങളും കണക്കിലെടുക്കാതെയാണു പ്രതികൾക്ക് ജാമ്യം നൽകിയതെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ചില വസ്തുതകൾ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തുവെന്നും ഹർജിയിൽ ആരോപിക്കുന്നു.