ശിവസേന എൻഡിഎ വിടണമെന്ന് എൻസിപി

12:48 AM Nov 11, 2019 | Deepika.com
മും ബൈ:ശിവസേന എൻഡിഎ വിടുകയും കേന്ദ്രമന്ത്രിസഭയിൽനിന്നു ശിവസേന മന്ത്രി രാജിവയ്ക്കുകയും ചെയ്താലേ സർക്കാരിനു പിന്തുണ നല്കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കുകയുള്ളുവെന്ന് എൻസിപി മുഖ്യ വക്താവ് നവാബ് മാലിക്. മഹാരാഷ്‌ട്രയിൽ രാഷ്‌ട്രപതിഭരണം ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ശിവസേനയിൽനിന്നു നിർദേശങ്ങളൊന്നും വന്നിട്ടില്ല-നവാബ് മാലിക് കൂട്ടിച്ചേർത്തു.

ശിവസേനക്കാരനായ കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിസന്നദ്ധത അറിയിച്ചതായി റിപ്പോർ‌ട്ടുണ്ട്. സൗത്ത് മുംബൈയിൽനിന്നുള്ള ലോക്സഭാംഗമായ സാവന്ത് കേന്ദ്രമന്ത്രിസഭയിലെ ഏക ശിവസേനാ പ്രതിനിധിയാണ്.

കക്ഷിനില

ആകെ സീറ്റ് -288, ബിജെപി-105, ശിവസേന-56, എൻസിപി-54, കോൺഗ്രസ്-44, മറ്റു കക്ഷികൾ