ന്യൂഡൽഹി: സഝോത എക്സ്പ്രസ് സ്ഫോടനക്കേസിൽ സ്വാമി അസിമാന്ദ ഉൾപ്പെടെ നാലുപേരെ കുറ്റവിമുക്തരാക്കിയ നടപടിയിൽ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവ് കപിൽ സിബിൽ. ‘ 68 പേരെ കൊന്നത് ആരെന്ന് ആർക്കുമറിയില്ലെന്നും ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലെ ‘അഭിമാനദിനം’ ആണ് വിധി പറഞ്ഞ ദിവസമെന്നും അദ്ദേഹം പറഞ്ഞു.
2007 ഫെബ്രുവരി 18ന് ഹരിയാനയിലെ പാനിപ്പത്തിനു സമീപമാണു സംഝോത എക്സ്പ്രസിൽ സ്ഫോടനം നടന്നത്. 18 വർഷത്തിനുശേഷം ചൊവ്വാഴ്ച പഞ്ചകുളയിലെ പ്രത്യേക കോടതിയാണു കേസിൽ വിധിപറഞ്ഞത്.
‘സഝോത’ വിധിയെപ്പറ്റി കബിൽ സിബൽ “68 പേരെ കൊന്നത് ആരെന്ന് ആർക്കും അറിയില്ല”
12:40 AM Mar 22, 2019 | Deepika.com