വീടിന്റെ മുൻവശത്തു നിന്നിരുന്ന മരം മറിഞ്ഞുവീണാണ് വീടിനു കേടുപാടു സംഭവിച്ചത്. വീട് കരുണാനിധിസ്മാരകവും ലൈബ്രറിയും ആയി നിലനിർത്തുകയായിരുന്നു.
16ന് വീശിയടിച്ച ഗജ ചുഴലിക്കാറ്റിൽ ഇതുവരെ 46 പേരാണ് മരിച്ചത്.