ജലസംരക്ഷണത്തിനും വികസനത്തിനും ഊന്നൽ നൽകി പൂവച്ചൽ പഞ്ചായത്ത് ബജറ്റ്

01:34 AM Mar 29, 2017 | Deepika.com
കാട്ടാക്കട : കാട്ടാക്കട മാർക്കറ്റ് വികസനം ഉൾപ്പടെ നവീന പദ്ധതികളിലൂന്നി പൂവച്ചൽ പഞ്ചായത്ത് ബജറ്റ്. ശുചിത്വം, മാലിന്യ സംസ്കരണം, ജലവിഭവം, കാർഷിക വികസനം എന്നിവ ലക്ഷ്യമാക്കി 40 കോടി രൂപ വരവും, 37 കോടി ചെലവും, 30,19,9334 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്‍റ് പ്രേമലത അവതരിപ്പിച്ചത്.
ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് ഇരുപത് ലക്ഷം രൂപ വകയിരുത്തി. കുളങ്ങളും, നീരുറവകളും, ചെറുകിട ജലസ്രോതസുകളും സംരക്ഷിക്കാനുള്ള പ്രത്യേക പദ്ധതികൾ നടപ്പാക്കും. വിഷരഹിത പച്ചക്കറിയെന്ന ലക്ഷ്യം കൈവരിക്കാൻ 15 ലക്ഷം രൂപ വിനിയോഗിക്കും. പഞ്ചായത്തിലെ ജൈവ വൈവിധ്യം സംരക്ഷിക്കാൻ മൂന്ന് ലക്ഷം. കിണർ റീ ചാർജിംഗിന് 78,56,000 രൂപ. ലൈഫ് മിഷന്‍റെ ഭാഗമായി സ്ഥല സൗകര്യമുള്ള പ്രദേശത്തു ഫ്ളാറ്റ് സമുച്ചയം നിർമിക്കാൻ രണ്ടു കോടി രൂപ.
പട്ടിക വിഭാഗ ഉന്നമനത്തിനായി വിവിധ പദ്ധതികളിലായി 35 ലക്ഷം രൂപ. ആംഗണവാടികൾക്ക് സ്ഥലം വാങ്ങാൻ പത്ത് ലക്ഷം. ക്ഷീരകർഷകരെ സഹായിക്കാനും മൃഗാശുപത്രിയിൽ വാഹന സൗകര്യം ലഭ്യമാക്കാനും പത്ത് ലക്ഷം. പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനും സംസ്കരണ യൂണിറ്റ് സ്ഥാപിക്കാനും ഇരുപത് ലക്ഷം.
ആർദ്രം മിഷന്‍റെ ഭാഗമായി വീരണകാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് അഞ്ച് ലക്ഷം രൂപ. ആധുനിക നിലവാരത്തിലുള്ള ബഡ് സ്കൂൾ നിർമാണം പൂർത്തിയാക്കി സമയബന്ധിതമായി പ്രവർത്തനം ആരംഭിക്കാൻ 15 ലക്ഷം. ആയുർവേദ ആശുപത്രികളിൽ അടിസ്ഥാന സൗകര്യ വികസനത്തിന് രണ്ട ് ലക്ഷം. കാട്ടാക്കട മാർക്കറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനു മൂന്ന് കോടി രൂപ വായ്പയിലൂടെ സമാഹരിക്കും. തൊഴിലുറപ്പ് പദ്ധതിക്ക് ഇരുപത് കോടി. കരനെൽ, ഒൗഷധ സസ്യം, കിഴങ്ങ് കൃഷികൾക്കായി പത്തു ലക്ഷം രൂപ. പേപ്പർ, തുണി സഞ്ചി നിർമാണ യൂണിറ്റുകൾ സ്ഥാപിക്കാൻ അഞ്ച് ലക്ഷം. പട്ടകുളം മാർക്കറ്റ് വാണിജ്യ സമുച്ചയം, തകഴി വായനശാല എന്നിവയുടെ അറ്റകുറ്റപ്പണികൾക്ക് പത്ത് ലക്ഷം. പട്ടികജാതി-വർഗ വിദ്യാർഥികൾക്കു ലാപ്ടോപ്, പഠനോപകരണങ്ങൾ, സൈക്കിൾ എന്നിവ വിതരണം ചെയ്യാൻ പത്ത് ലക്ഷം. കുടുംബശ്രീ വനിതകൾക്കു സംരംഭക വികസനത്തിനു പത്തു ലക്ഷം. കാർഷിക കർമസേന, ജൈവ വളയൂണിറ്റ് സ്ഥാപിക്കുന്നതിന് അഞ്ചു ലക്ഷം. ക്ഷീര കർഷകർക്കു പാൽ സബ്സിഡി പദ്ധതിക്കും, കോഴി വിതരണ പദ്ധതിക്ക് പത്ത് ലക്ഷം വീതം. ആധുനിക വൈദ്യുത ശ്മശാനം നിർമിക്കാൻ 25 ലക്ഷം. യുവജന ക്ഷേമത്തിനു 14 ലക്ഷം. നീന്തൽ പരിശീലനക്കുളം നിർമാണം അഞ്ചുലക്ഷം. ആശ്രയ പദ്ധതി രണ്ട ാം ഘട്ടത്തിനു മുപ്പത് ലക്ഷം. പ്രസിഡന്‍റ് കെ. രാമചന്ദ്രൻ അധ്യക്ഷനായിരുന്നു.