+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അമ്മത്തൊട്ടിലിൽ തുടർച്ചയായി നാലാമത്തെ ആണ്‍കുട്ടി

തിരുവനന്തപുരം: നവജാത ശിശുക്കളുടെ സംരക്ഷണത്തിനായി സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ കരുത
അമ്മത്തൊട്ടിലിൽ തുടർച്ചയായി നാലാമത്തെ ആണ്‍കുട്ടി
തിരുവനന്തപുരം: നവജാത ശിശുക്കളുടെ സംരക്ഷണത്തിനായി സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ കരുതൽ തേടി വീണ്ടും ഒരാണ്‍കുഞ്ഞ് എത്തി.

ശനി രാത്രി 8.45നാണ് 2.6 കിലോഗ്രാം ഭാരവും എട്ടു ദിവസം പ്രായവും തോന്നിക്കുന്ന പുതിയ അതിഥിയുടെ വരവ്. തുടർച്ചയായി തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന നാലാമത്തെ ആണ്‍കുഞ്ഞാണ് നവാഗതൻ. ആഗസ്റ്റ് 24ന് ശേഷം ലഭിക്കുന്ന മൂന്നാമാത്തെ ആണ്‍കുഞ്ഞും.

മുൻകാലങ്ങളിൽ തൊട്ടിലിൽ ഉപേക്ഷിക്കപ്പെടുന്നവർ ഏറെയും പെണ്‍കുട്ടികളായിരുന്നു. ഐഎസ്ആർഒ ഈ മാസം അവസാനം വിക്ഷേപണം ചെയ്യുന്ന ഗഗൻയാന്‍റെ ഓർമയ്ക്കായി പുതിയ കുരുന്നിന് ഗഗൻ എന്ന് പേരിട്ടതായി ജി.എൽ. അരുണ്‍ ഗോപി അറിയിച്ചു.