അനർഹർ ബിപിഎൽ ആനുകൂല്യം നേടിയാൽ നടപടി

01:32 AM Mar 29, 2017 | Deepika.com
തിരുവനന്തപുരം: നോർത്ത് സിറ്റി റേഷനിംഗ് ഓഫീസ് പരിധിയിലെ റേഷൻ മുൻഗണനാ ലിസ്റ്റിൽപ്പെട്ട കാർഡുടമകളിൽ സർക്കാർ / അർദ്ധ സർക്കാർ / പൊതുമേഖല / കേന്ദ്രസർവീസ്, അധ്യാപകർ എന്നീ മേഖലകളിലെ ജീവനക്കാർ, സർവീസ് പെൻഷണേഴ്സ് കൂടാതെ ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ആയിരം സ്ക്വയർ ഫീറ്റിൽ കൂടുതൽ വീടുള്ളവർ, നാലുചക്ര വാഹനമുള്ളവർ, ആദായനികുതി നൽകുന്നവർ, മാസം 25000 രൂപയിൽ കൂടുതൽ വരുമാനമുള്ളവർ എന്നിവർ ലിസ്റ്റിൽ നിന്ന് ഒഴിവാക്കുന്നതിന് വിവരം അറിയിക്കേണ്ടതാണ്.
അനർഹരെ സംബന്ധിച്ച വിവരം മറ്റുള്ളവർക്കും നൽകാവുന്നതാണ്. ഇത്തരക്കാർ മുൻഗണനാ ലിസ്റ്റിൽ തുടർന്ന് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം നോർത്ത് സിറ്റി റേഷനിംഗ് ഓഫീസർ പി. മുരളീധരൻ നായർ അറിയിച്ചു.