കൃഷിയിടങ്ങളിലേക്കുള്ള പന്പിംഗ് തടയരുത്: കർഷക കോണ്‍ഗ്രസ്

01:00 AM Feb 09, 2017 | Deepika.com
പനമരം: പുഴകളും തോടുകളും ഉൾപ്പടെ സ്രോതസുകളിൽനിന്നു കാർഷികാവശ്യത്തിനു വെള്ളം പന്പുചെയ്യുന്നത് തടയരുതെന്ന് കർഷക കോണ്‍ഗ്രസ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലയ്ക്ക് അവകാശപ്പെട്ട വെള്ളം കർണാടകയിൽ കൃഷിക്കും ഇതര ആവശ്യങ്ങൾക്കും വിനിയോഗിക്കുന്നതിൽ യാതൊരു സങ്കോചവും ഇല്ലാത്തവരാണ് കുടിവെള്ളത്തിന്‍റെ പേരുപറഞ്ഞ് ജലസേചനം തടയാൻ ശ്രമിക്കുന്നതെന്ന് യോഗം വിമർശിച്ചു.
ആന്‍റണി വെള്ളാക്കുഴി അധ്യക്ഷത വഹിച്ചു. ജോണ്‍സൻ ഇവവുങ്കൽ, സിനോ പാറക്കാലായിൽ, ബെന്നി ഏച്ചോം, ജോണി വിച്ചാപ്പിള്ളി, ജയൻ പോൾ, കെ.ടി. ദിനേശൻ, വർക്കി ആന്പശേരി, സതീശൻ, കെ. ജോണി, എം.എ. ജോസ്, അശോകൻ, ടി.എം. മത്തായി, ജോസ് ആര്യങ്കാല, സുന്ദശേരൻ നായർ എന്നിവർ പ്രസംഗിച്ചു.