സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും മാധ്യമ പ്രവർത്തകരും ഉപഭോക്താക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. 1500 ചതുരശ്രഅടിയിൽ നിത്യോപയോഗ സാധനങ്ങൾ മാത്രം ഉൾകൊള്ളിച്ചു കൊണ്ടാണ് ഗ്രാൻഡ് ഫ്രഷ് ഫർവാനിയയിൽ ജനങ്ങൾക്കായി തുറന്നു കൊടുത്തത്. കുവൈറ്റിലെ ഇരുപത്തി എട്ടാമത്തെയും റീജൻസി ഗ്രൂപ്പിന്റെ എണ്‍പത്തി രണ്ടാമത്തെയും ബ്രാഞ്ചാണ് ഫർവാനിയയിൽ തുറന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് നിത്യോപയോഗ സദാനങ്ങൾക്ക് വന്പിച്ച വിലക്കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത് . ഇടനിലക്കാരില്ലാതെ ഉൽപാദന കേന്ദ്രങ്ങളിൽ നിന്നും നേരിട്ട് വാങ്ങുന്നതിനാലാണ് പഴം, പച്ചക്കറികൾ തുടങ്ങിയ സാദനങ്ങൾ വന്പിച്ച വിലക്കിഴിവിൽ നൽകാൻ സാധിക്കുന്നതെന്ന് ഉദ്ഘാടന വേളയിൽ മാനേജ്മെൻറ് പ്രതിനിധികൾ അറിയിച്ചു.
കുവൈറ്റിൽ ഗ്രാൻഡ് ഫ്രഷ് പ്രവർത്തനമാരംഭിച്ചു
05:39 AM Jul 01, 2022 | Deepika.com
കുവൈറ്റ് സിറ്റി : ഗൾഫ് മേഖലയിലെ പ്രമുഖ റീട്ടെയിൽ വ്യാപാര ശൃംഖലയായ റീജൻസി ഗ്രൂപ്പിന്റെ ഗ്രാൻഡ് ഹൈപ്പർ കുവൈറ്റിലെ 28ാമത് ശാഖ ഫർവാനിയയിൽ പ്രവർത്തമാരംഭിച്ചു. ഫർവാനിയയിലെ ബ്ലോക്ക് 6ൽ ആരംഭിച്ച ഗ്രാൻഡ് ഫ്രഷ് ഡോ. ഇബ്രാഹിം ബിൻ സൈദ്, ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി, സിഇഒ മുഹമ്മദ് സുനീർ. ഡിആർഒ തെഹ്സീർ അലി സിഒഒ റാഹിൽ ബസിം. ഡിജിഎം കുബേര റാവു എന്നിവർ ചേർന്നു ഉദ്്ഘാടനം ചെയ്തു.
സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും മാധ്യമ പ്രവർത്തകരും ഉപഭോക്താക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. 1500 ചതുരശ്രഅടിയിൽ നിത്യോപയോഗ സാധനങ്ങൾ മാത്രം ഉൾകൊള്ളിച്ചു കൊണ്ടാണ് ഗ്രാൻഡ് ഫ്രഷ് ഫർവാനിയയിൽ ജനങ്ങൾക്കായി തുറന്നു കൊടുത്തത്. കുവൈറ്റിലെ ഇരുപത്തി എട്ടാമത്തെയും റീജൻസി ഗ്രൂപ്പിന്റെ എണ്‍പത്തി രണ്ടാമത്തെയും ബ്രാഞ്ചാണ് ഫർവാനിയയിൽ തുറന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് നിത്യോപയോഗ സദാനങ്ങൾക്ക് വന്പിച്ച വിലക്കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത് . ഇടനിലക്കാരില്ലാതെ ഉൽപാദന കേന്ദ്രങ്ങളിൽ നിന്നും നേരിട്ട് വാങ്ങുന്നതിനാലാണ് പഴം, പച്ചക്കറികൾ തുടങ്ങിയ സാദനങ്ങൾ വന്പിച്ച വിലക്കിഴിവിൽ നൽകാൻ സാധിക്കുന്നതെന്ന് ഉദ്ഘാടന വേളയിൽ മാനേജ്മെൻറ് പ്രതിനിധികൾ അറിയിച്ചു.
സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും മാധ്യമ പ്രവർത്തകരും ഉപഭോക്താക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. 1500 ചതുരശ്രഅടിയിൽ നിത്യോപയോഗ സാധനങ്ങൾ മാത്രം ഉൾകൊള്ളിച്ചു കൊണ്ടാണ് ഗ്രാൻഡ് ഫ്രഷ് ഫർവാനിയയിൽ ജനങ്ങൾക്കായി തുറന്നു കൊടുത്തത്. കുവൈറ്റിലെ ഇരുപത്തി എട്ടാമത്തെയും റീജൻസി ഗ്രൂപ്പിന്റെ എണ്‍പത്തി രണ്ടാമത്തെയും ബ്രാഞ്ചാണ് ഫർവാനിയയിൽ തുറന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് നിത്യോപയോഗ സദാനങ്ങൾക്ക് വന്പിച്ച വിലക്കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത് . ഇടനിലക്കാരില്ലാതെ ഉൽപാദന കേന്ദ്രങ്ങളിൽ നിന്നും നേരിട്ട് വാങ്ങുന്നതിനാലാണ് പഴം, പച്ചക്കറികൾ തുടങ്ങിയ സാദനങ്ങൾ വന്പിച്ച വിലക്കിഴിവിൽ നൽകാൻ സാധിക്കുന്നതെന്ന് ഉദ്ഘാടന വേളയിൽ മാനേജ്മെൻറ് പ്രതിനിധികൾ അറിയിച്ചു.