നഗരത്തിൽ നാളെ ജലവിതരണം തടസപ്പെടും

12:11 AM Nov 30, 2022 | Deepika.com
തിരുവനന്തപുരം: അരുവിക്കര ജലശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണികൾക്കായി പന്പിംഗ് നിർത്തി വയ്ക്കുന്നതിനാൽ നഗരത്തിന്‍റെ ഒട്ടുമിക്ക പ്രദേശങ്ങളിലും നാളെ ഉച്ചയ്ക്കു 12 മുതൽ മറ്റന്നാൾ രാവിലെ ആറു വരെ ജലവിതരണം തടസപ്പെടും.
പാളയം, നന്ദാവനം, ഊറ്റുകുഴി, ബേക്കറി ജംഗ്ഷൻ, സെക്രട്ടേറിയറ്റ്, ഗാന്ധാരി അമ്മൻ കോവിൽ, ആയുർവേദ കോളജ്, പുളിമൂട്, എംജി റോഡ്, തന്പാനൂർ, വലിയശാല, പിഎംജി, എംഎൽഎ ഹോസ്റ്റൽ, പട്ടം, പ്ലാമൂട്, മുറിഞ്ഞപാലം, തേക്കുംമൂട്, ഗൗരീശപട്ടം, കണ്ണമ്മൂല, കുമാരപുരം, കരിക്കകം, പാറ്റൂർ, വഞ്ചിയൂർ, പേട്ട, കൈതമുക്ക്, ആനയറ, ഒരുവാതിൽകോട്ട, ചാക്ക, വെട്ടുകാട്, വേളി, പൗണ്ട്കടവ്, ശംഖുമുഖം, വെള്ളയന്പലം, ശാസ്തമംഗലം, ജവഹർ നഗർ, കവടിയാർ, പൈപ്പിൻമൂട്, വഴുതക്കാട്, തൈക്കാട്, ഇടപ്പഴഞ്ഞി, ജഗതി എന്നീ പ്രദേശങ്ങളിലാണ് ജലവിതരണം തടസപ്പെടുന്നത്