രാമപുരത്ത് ഭരണസമിതി വാര്‍ഷിക പദ്ധതി അട്ടിമറിക്കുന്നുവെന്ന് യുഡിഎഫ്

11:22 PM Sep 24, 2022 | Deepika.com
പാലാ: സമീപകാലത്ത് ഭരണത്തിലേറിയ രാമപുരം പഞ്ചായത്തിലെ എല്‍ഡിഎഫ് ഭരണസമിതി വാര്‍ഷിക പദ്ധതി അട്ടിമറിക്കുന്നതായി യുഡിഎഫ് അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ജൂലൈ മാസത്തില്‍ പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ച വാര്‍ഷിക പദ്ധതിയാണ് ഇപ്പോള്‍ അട്ടിമറിക്കുന്നത്. കൃത്രിമ രേഖ ചമച്ചാണ് പദ്ധതി തീരുമാനങ്ങള്‍ തിരുത്തുന്നത്. ഇതിനെതിരേ രാമപുരം പോലീസ് സ്റ്റേഷനില്‍ യുഡിഎഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്‍റ് ഷൈനി സന്തോഷ് യുഡിഎഫിന്‍റെ പ്രതിനിധിയായി ഭരണത്തിന് നേതൃത്വം നല്‍കിയപ്പോള്‍ തീരുമാനമെടുത്ത ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിച്ച പദ്ധതി രേഖകളാണ് ഇപ്പോള്‍ തിരുത്തുവാന്‍ ശ്രമിക്കുന്നത്. ഷൈനി സന്തോഷ് യുഡിഎഫിലെ ധാരണ പ്രകാരം പ്രസിഡന്‍റ് സ്ഥാനം രാജിവച്ച് കൂറുമാറി എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് വീണ്ടും പ്രസിഡന്‍റായതിനു ശേഷമാണു പഴയ പദ്ധതികള്‍ മാറ്റുവാന്‍ ശ്രമിക്കുന്നത്. കമ്മിറ്റി അംഗീകരിച്ച പദ്ധതിയില്‍ മാറ്റം വരുത്തണമെങ്കില്‍ ചര്‍ച്ച ചെയ്ത് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കണം. ഇതിന് ശ്രമിക്കാതെ കൃത്രിമ രേഖകള്‍ ചമച്ച് തീരുമാനങ്ങള്‍ മാറ്റിയതിനെതിരേ യുഡിഎഫ് അംഗം പാലാ ഫസ്റ്റ് ക്ലാസ് ചീഫ് ജുഡീഷ്യന്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. കോടതി പഞ്ചായത്ത് പ്രസിഡന്‍റ്, സെക്രട്ടറി, ടെക്നിക്കല്‍ അസിസ്റ്റന്‍റ് എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ രാമപുരം പോലീസിന് നിര്‍ദേശം നല്കിയിട്ടുണ്ട്.

ചട്ട വിരുദ്ധമായി പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തുവെന്നാരോപിച്ച് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. പരാതി പരിശോധിച്ച് തീരുമാനമെടുക്കുവാന്‍ സര്‍ക്കാരിനോട് ഉത്തരവിട്ടിട്ടുണ്ട്. പരാതിയില്‍ തീര്‍പ്പാക്കുന്നതുവരെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുവാന്‍ സര്‍ക്കാര്‍ പഞ്ചായത്തിന് നിര്‍ദേശം നല്കി. ഭരണസമിതി അംഗീകരിച്ച പദ്ധതികള്‍ പ്രകാരമല്ലാതെ പ്രവര്‍ത്തനം നടത്തുകയാണ് ഭരണസിമിതിയെന്ന് യുഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു. നിയമ വ്യവസ്ഥിതികള്‍ മാനിക്കുവാന്‍ ഭരണ പക്ഷം തയാറാകണം. ഇതിനെല്ലാം നേതൃത്വം നല്‍കുന്ന പ്രസിഡന്‍റ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും വൈസ്പ്രസിഡന്‍റ് തല്‍സ്ഥാനം രാജി വയ്ക്കുകയും ചെയ്യണമെന്ന് യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

പത്രസമ്മേനത്തില്‍ പഞ്ചായത്തംഗങ്ങളായ കെ.കെ. ശാന്താറം, സൗമ്യ സേവ്യര്‍, മനോജ് ചീങ്കല്ലേല്‍, ആല്‍ബിന്‍ ഇടമശേരില്‍, യുഡിഎഫ് നേതാക്കളായ ബെന്നി താന്നിയില്‍, മത്തച്ചന്‍ പുതിയിടത്തുചാലില്‍ എന്നിവര്‍ പങ്കെടുത്തു.