മൂന്നാം ഘട്ടം ജൂലൈ 21 മുതൽ ആരംഭിക്കും; ഫർവാനിയയിലെ ലോക്ക്ഡൗണ്‍ പിൻവലിക്കാൻ സാധ്യത

09:12 PM Jul 16, 2020 | Deepika.com
കുവൈറ്റ് സിറ്റി: രാജ്യം സാധാരണ രീതിയിലേക്ക് മടങ്ങി വരുന്നതിന്‍റെ ഭാഗമായി പ്രഖ്യാപിച്ച അഞ്ചുഘട്ട പദ്ധതികളിൽ മൂന്നാം ഘട്ടം ജൂലൈ 21 മുതൽ ആരംഭിച്ചേക്കുമെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ഫർവാനിയയിലെ ലോക്ക്ഡൗണ്‍, രാജ്യത്തുടനീളമുള്ള ഭാഗിക കർഫ്യൂ തുടങ്ങിയ വിഷയങ്ങളിൽ മന്ത്രിസഭാ യോഗത്തിൽ തീരുമാനമാകുമെന്നാണ് സൂചനകൾ.

നേരത്തെ പ്രഖ്യാപിച്ച സെറ്റ് പ്ലാൻ അനുസരിച്ച് സാധാരണ നിലയിലേക്കുള്ള മൂന്നാം ഘട്ടം ജൂലൈ 15 നായിരുന്നു ആരംഭിക്കേണ്ടിയിരുന്നത്. ഓരോ ഘട്ടവും 21 ദിവസം നീണ്ടുനിൽക്കും. ഒരാഴ്ചത്തെ കാലതാമസത്തോടെ ജൂണ്‍ 30 ന് രണ്ടാംഘട്ടം ആരംഭിച്ചത്.

രാജ്യത്തെ നിലവിലെ രോഗബാധിതരുടെ എണ്ണവും സുഖപ്പെടുന്നവരുടെ എണ്ണവും സംബന്ധിച്ച ആരോഗ്യ സൂചകങ്ങൾ രണ്ടാം ഘട്ടത്തിൽ നിന്ന് മൂന്നാം ഘട്ടത്തിലേക്ക് സുഗമമായി മാറുന്നതിനെ അനുകൂലിക്കുന്നു. മൂന്നാം ഘട്ടത്തിലേക്ക് മാറാനുള്ള മുൻ പദ്ധതിയുടെ ഭാഗമായി എല്ലാ ലോക്ക്ഡൗണ്‍ ഏരിയകളും തുറന്നിരിക്കും. നിലവിൽ ഫർവാനിയ മാത്രമാണ് പൂട്ടിയിട്ടിരിക്കുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ രോഗം ബാധിച്ച പാർപ്പിട പ്രദേശങ്ങളുടെ പട്ടികയിൽ ഫർവാനിയ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. ഇത് ഫർവാനിയ ലോക്ക്ഡൗണ്‍ തുറക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നതായും വാർത്തയിൽ പറഞ്ഞു. പ്രാരംഭ പദ്ധതി പ്രകാരം മൂന്നാം ഘട്ടത്തിൽ എല്ലാ സർക്കാർ ഓഫീസുകളും 50 ശതമാനത്തിൽ കൂടുതൽ ജീവനക്കാരുമായി പ്രവർത്തിക്കാൻ തുടങ്ങും. ഹോട്ടലുകളും റിസോർട്ടുകളും വീണ്ടും തുറക്കും. അതോടൊപ്പം ടാക്സികൾ പരിമിതമായ രീതിയിൽ സേവനം ആരംഭിക്കും. തുടക്കത്തിൽ ഒരു യാത്രക്കാരനെ മാത്രമേ ടാക്സിയിൽ അനുവദിക്കുകയുള്ളൂ.

അതിനിടെ കോവിഡ്-19നെ പ്രതിരോധിക്കുന്നതിനാവശ്യമായ മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ അലംഭാവം കാണിച്ചാൽ രാജ്യത്ത് കോവിഡ്-19 ൻറെ രണ്ടാം വരവുണ്ടാകുമെന്നും ആരോഗ്യ അധികൃതർ പൊതുജനത്തിന് മുന്നറിയിപ്പ് നൽകി. പുതിയ കേസുകളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. രോഗം ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ്-19 ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ ജാഗ്രതയും മുൻകരുതലും പാലിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. നിയന്ത്രണങ്ങൾ നീക്കിയാലും മുൻകരുതൽ പാലിക്കുന്നതിൽ വീഴ്ച വരുത്താനിടവരുത്തരുത്. വിജയകരമായി നിയന്ത്രണം നീക്കുന്നതിൽ ഓരോരുത്തരുടെയും പങ്ക് നിർണായകമാണ്. രോഗത്തെ തുടച്ചു നീക്കുന്നതിലും നിയന്ത്രണം വിജയകരമായി നീക്കുന്നതിലും ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തം വളരെ പ്രധാനപ്പെട്ടതാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ