ന്യൂയോർക്ക് മലയാളി ബോട്ട് ക്ലബ് ചീട്ടുകളി മൽസരം സംഘടിപ്പിച്ചു

10:30 PM Nov 13, 2019 | Deepika.com
ന്യൂയോർക്ക്: ന്യൂയോർക്ക് മലയാളി ബോട്ട് ക്ലബ് സംഘടിപ്പിച്ച 56 ചീട്ടുകളി മൽസരം നവംബർ 9ന് ന്യൂ യോർക്കിൽ കേരളാ സെന്‍ററിൽ നടത്തപെട്ടു. രാവിലെ എട്ടിനു തുടങ്ങിയ മൽസരം രാത്രി പന്ത്രണ്ടിനാണ് അവസാനിച്ചത്. 18 ടീം മുകൾ വിവിധ സ്റ്റെയിറ്റുകളിൽ നിന്ന് പങ്കെടുത്തു. ഡിറ്ററോയിറ്റ്, ഫിലാഡൽഫിയ, വെർജിനിയ, വാഷിംഗ്ടണ്‍, ഡെലവെയർ, കണറ്റിക്ക്കട്ട്, ന്യുജേർസി, ന്യൂയോർക്ക് എന്നീ ടീമുകളാണ് പങ്കെടുത്തത്.

രാവിലെ എട്ടിന് ന്യുയോർക്ക് ടീമിന്‍റെ സിനിയർ താരം മിസ്റ്റർ സൈമണ്‍ ജോർജ്(തന്പുചായൻ) ന്യുജേർസി ടീമിന്‍റെ ക്യാപ്റ്റൻ ദിലിപ് വർഗീസിനു കാർഡ് നൽകികൊണ്ട് ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തു. ടുർണ്ണമെന്‍റിന്‍റെ ചീഫ് ജഡ്ജ് ജോസഫ് മാത്യു(അപ്പച്ചൻ ഡിട്രോയിറ്റ്)കളിയുടെ നിയമങ്ങൾ അവതരിപ്പിച്ചു. തുടർന്ന് സാബു സ്കറിയാ ഫിലാഡൽഫിയ, അനിയൻ ജോർജ് ന്യുജേഴ്സി എന്നിവർ 56 ചീട്ടുകളിയുടെ മേൽനോട്ടം വഹിച്ചുകൊണ്ട് മൽസരം ആരംഭിച്ചു.


18 റൗണ്ട് കളിയുടെ 5 ഗെയിം വീതം എല്ലാം ടീം കളിച്ചതിൽ നിന്ന് പോയിന്‍റ്അടിസ്ഥാനത്തിൽ 8 ടീം മുകൾ ക്വാർട്ടർ ഫൈനൽ മൽസരത്തിലേക്ക് യോഗ്യത നേടി. സെമിഫൈനൽ മൽസരത്തിലേക്ക് റ്റോമി തോമസ് ക്യാപ്റ്റൻ നയിച്ച ന്യൂയോർക്ക് ടീം, റ്റോയി മണലേൽ ക്യാപ്റ്റൻ നയിച്ച വാഷിംഗ്ടണ്‍ ടീം, പീലിപ്പോസ് ചെറിയാൻ ക്ലാപ്റ്റൻ നയിച്ച ഫിലഡൽഫിയാ ടീം, വസന്ത് നന്പ്യാർ ക്യാപ്റ്റൻ നയിച്ച വാഷിങ്ടൻ ടീം അർഹരയായി. ഫൈനൽ മൽസരത്തിലേക്കു് യോഗ്യത നേടിയതത് വാഷിംഗ്ടണ്‍ ഡി സിയിൽ നിന്നുള്ള ചെറുപ്പക്കാർ അടങ്ങിയ രണ്ടു ടീമുകളാണ് എന്നുള്ളത് ഈ ടൂർണമെന്‍റിന്‍റെ പ്രത്യേകത കൂടിയാണ്.

ഫൈനൽ മൽസരത്തിൽ റ്റോയി മണലേൽ, തോമസ്, ജസ്റ്റിൻ എന്നിവർ വസന്ത് നന്പ്യാർ, രാജീവ് നായർ, അൻസാർ ഷിഹാവുദിൻ എന്നിവരെ നേരിയ പോയിന്‍റിന്‍റെ അടിസ്ഥാനത്തിൽ പരാജയപെടുത്തി ന്യൂ യോർക്ക് മലയാളി ബോട്ട് ക്ലബിന്‍റെ ആദ്യ സംരംഭമായ 56 ചീട്ടുകളി മൽസരത്തിൽ വിജിയികളായി.

ഈ ടൂർണ്ണമെന്‍റിന്‍റ ഗ്രാന്‍റ് സ്പാണ്‍സർ എബ്രാഹം ഫിലിപ്പ് സിപിഎ വിജയികൾക്കുള്ള ട്രോഫി നൽകി. മറ്റു സ്പാണ്‍സർമാരായ സജീ (ഹെഡ്ജ് ന്യുയോർക്ക്) ജോണ്‍സൻ ജോണ്‍, വിൻസൻറ് ടി സിറയക്ക്, തോമസ് കോലടി, സ്റ്റാൻലി കളത്തിൽ എന്നിവർ വിജയികളായ കളിക്കാർക്കുള്ള ട്രോഫികളും കാഷ് അവാർഡുകളും നൽകി. ടുർണമെന്‍റ് കോഓർഡിനേറ്ററായി പ്രവർത്തിച്ചത് ഫിലിപ്പ് മടത്തിൽ, ക്ലബ് പ്രസിഡൻറ് ബേബിക്കുട്ടി തോമസ്, കുഞ്ഞ് മാലിയിൽ എന്നിവരാണ്.

ക്ലബ് ഭാരവാഹികളായ രാജു എബ്രാഹം, സജി മാത്യു, സാം മാലിയിൽ, ജയിംസ് എബ്രാഹം, റോയി, അലക്സ് പനയ്ക്കാ മറ്റം, ഡോ. ജയിക്കബ് തോമസ്, സക്കറിയാ കരുവേലി, മോൻസി മാണി, കുര്യൻ പോൾ, രാജു വർഗീസ് എന്നിവരാണ് നേതൃത്വം വഹിച്ചത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം