കെസിവൈഎൽ ജൂബിലി സംഗമം: സാജു കണ്ണന്പള്ളി ചെയർമാൻ, ജെയിംസ് തെക്കനാട്ട് ജന: കണ്‍വീനർ

10:14 PM Oct 17, 2019 | Deepika.com
ഷിക്കാഗോ : കേരള കത്തോലിക്കാ സഭയിലെ ആദ്യത്തെ യൂവജന പ്രസ്ഥാനമായ ഗഇഥഘ കെസിവൈഎൽ സംഘടന അതിന്‍റെ 50 വർഷം പൂർത്തിയാക്കുന്നതിന്‍റെ ഗോൾഡൻ ജൂബിലി വിവിധ പരിപാടികളാൽ ആഘോഷിച്ചു കൊണ്ട് ജൈത്രയാത്ര തുടരുന്നു.

മുൻ അതിരൂപതാ, ഫൊറോനാ, ഇടവക ഭാരവാഹികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ ആഗോള സംഗമത്തിന്‍റെ സംഘാടക സമിതിയുടെ ചെയർമാനായി പ്രവർത്തിക്കുന്നത് 1998-2000ൽ രൂപതാ ട്രഷർ, 2000 - 2002 ജന: സെക്രട്ടറി , 2002 - 2004 രൂപതാ പ്രസിഡന്‍റ് എന്നി നിലകളിൽ പ്രവർത്തിച്ച സാജു കണ്ണന്പള്ളിയാണ്. ജോർജ് തൊട്ടപ്പുറം ആണ് വൈസ് ചെയർമാനായി പ്രവർത്തിക്കുന്നത്. കോട്ടയം അതിരൂപതാ കെസിവൈഎൽ മുൻ ട്രഷർ, ഷിക്കാഗോ കെസിഎസ് മുൻ സെക്രട്ടറി, പ്രസിഡന്‍റ് എന്നീനിലകളിൽ പ്രവർത്തിച്ച ജോർജ് തൊട്ടപ്പുറം ഈ സംഗമത്തിലെ തലമുറകളെ കൂട്ടിയിണക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. കെസിവൈഎൽ അതിരൂപതാ ജോ. സെക്രട്ടറി എന്ന നിലകളിൽ പ്രവർത്തിച്ച ദീപാ മടയനകാവിലാണ് മറ്റൊരു വൈസ് ചെയർ പേഴ്സണ്‍.

കെസിവൈഎൽ കോട്ടയം അതിരൂപതാ സമിതിയിൽ 1998-2000 ജനറൽ സെക്രട്ടറി , 2000-02 പ്രസിഡന്‍റ് എന്നീനിലകളിൽ പ്രവർത്തിച്ചു. കേരള രാഷ്ട്രിയത്തിൽ തന്േ‍റതായ വ്യക്തി മുദ്ര പതിപ്പിച്ച ജെയിംസ് തെക്കനാട്ട് ആണ് ഈ തലമുറകളുടെ സംഗമത്തിന്‍റെ മുൻ നിരയിൽ നിന്നു ചുക്കാൻ പിടിക്കുന്നത്. ഹുസ്റ്റണിൽ സ്ഥിരതാമസമാക്കിയ ജെയിംസ് ഈ സംഗമത്തിന്‍റെ ജനറൽ കണ്‍വീനർ സ്ഥാനത്ത് പ്രവർത്തിക്കുന്നു. ഷിക്കാഗോയ്ക്ക് പുറത്തുള്ള കെസിവൈഎൽ പ്രവർത്തകരെ ഏകോപിപ്പിച്ചുകൊണ്ട് അദ്ദേഹം വലിയ വിജയത്തിനായി പ്രവർത്തിക്കുന്നു.

കെസിവൈഎൽ എന്ന സംഘടനയെ സ്നേഹിക്കുന്ന എല്ലാ നല്ലവരായ ക്നാനായ സഹോദരങ്ങളെയും സംഘാടക സമിതി 50 വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഈ മഹാ സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം