ആലപ്പുഴയിലെ മുദ്രാവാക്യം വിളി: കേസിലെ 31 പേര്‍ക്കും ജാമ്യം

01:23 AM Jul 06, 2022 | Deepika.com
കൊച്ചി: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടി മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിൽ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചെന്ന കേസിലെ 31 പേര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു.

പ്രതികള്‍ കോടതിയുടെ അനുമതിയില്ലാതെ സംസ്ഥാനം വിട്ടുപോവരുത്, അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാവണം എന്നീ ഉപാധികളോടെയാണ് ജാമ്യം.

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ കെ.എച്ച്. നാസര്‍, സമ്മേളന സംഘാടകസമിതി ചെയര്‍മാനും സംസ്ഥാന സമിതിയംഗവുമായ യഹ്‌യ കോയ തങ്ങള്‍, ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് നവാസ് വണ്ടാനം തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. കുട്ടിയുടെ പിതാവും കേസില്‍ റിമാഡിലായിരുന്നു.