ദേശീയപാത അപകടമുക്തമാക്കാന്‍ പദ്ധതി

02:05 AM Oct 27, 2021 | Deepika.com
കൊച്ചി: അരൂര്‍ മുതല്‍ തിരുവനന്തപുരം കടമ്പാട്ടുകോണം വരെയുള്ള ദേശീയപാത 66ലെ 151 കിലോമീറ്റര്‍ റോഡ് അപകടമുക്തമാക്കാന്‍ ഇന്‍റര്‍നാഷണല്‍ റോഡ് ഫെഡറേഷന്‍ (ഐആര്‍എഫ്) ഇന്ത്യ ചാപ്റ്റര്‍ സമഗ്രമായ വികസന പദ്ധതിക്കു രൂപം നല്‍കി.

കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട്, ഹൈവേയ്‌സ് മന്ത്രാലയത്തിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും പങ്കാളിത്തത്തോടെയാണു പദ്ധതി നടപ്പാക്കുക.

ഇന്‍റര്‍നാഷണല്‍ റോഡ് ഫെഡറേഷന്‍ ഇന്ത്യാ ചാപ്റ്ററിന്‍റെ റിപ്പോര്‍ട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.

അപകടങ്ങള്‍ കൂടിയ റോഡാണ് ദേശീയപാതയിലെ അരൂര്‍ - കടമ്പാട്ടുകോണം പാതയെന്ന് ഐആര്‍എഫ് ഇന്ത്യയുടെ റോഡ് സേഫ്റ്റി ഓഡിറ്റ് വിലയിരുത്തിയിട്ടുണ്ട്. റോഡ് ആന്‍ഡ് വെഹിക്കിള്‍ എന്‍ജിനിയറിംഗ് എഡ്യുക്കേഷന്‍, എന്‍ഫോഴ്‌സ്‌മെന്‍റ് എമര്‍ജന്‍സി കെയര്‍ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ഐആര്‍ഇയുടെ പഠനം.