പി.സി. ജോർജ് മുഖ്യമന്ത്രിക്ക് കത്ത് നൽകി

11:54 PM Aug 05, 2020 | Deepika.com
കോട്ടയം: യുവകർഷകന്‍റെ മരണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കു ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ടെന്നും നരഹത്യയ്ക്ക് കേസെടുക്കുമെന്നും പോലീസ് പറഞ്ഞിരുന്നുവെങ്കിലും കുറ്റക്കാരെ അറസ്റ്റ് ചെയ്യാൻ വൈകുന്ന നടപടി പ്രതിഷേധാർഹമാണെന്ന് പി.സി. ജോർജ് എംഎൽഎ.

സംഭവമുണ്ടായി എട്ടു ദിവസം പിന്നിട്ടിട്ടും അറസ്റ്റ് വൈകിപ്പിക്കുന്ന സർക്കാർ നിലപാട് കർഷക സമൂഹത്തോടും മരിച്ച വ്യക്തിയുടെ മൃതദേഹത്തോടും കാണിക്കുന്ന അനാദരവായിട്ടെ കാണാൻ കഴിയൂ. എത്രയും പെട്ടെന്ന് കുറ്റക്കാരായ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നും മത്തായിയുടെ കുടുംബാംഗങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ഭാര്യയ്ക്ക് സർക്കാർ ജോലി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പി.സി. ജോർജ് മുഖ്യമന്ത്രിക്ക് കത്ത് നൽകി.