കൊച്ചി: അഭയക്കേസുമായി ബന്ധപ്പെട്ടു നാർക്കോ പരിശോധന നടത്തിയ കൃഷ്ണവേണി, പ്രവീണ്‍ പർവതപ്പ എന്നിവരെ സാക്ഷികളായി വിസ്തരിക്കുന്നത് ഹൈക്കോടതി ഈ മാസം പത്തുവരെ തടഞ്ഞു. ഈ ആവശ്യം വിചാരണക്കോടതി തള്ളിയതിനെതിരേ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ഫാ. കോട്ടൂരിനെയും സിസ്റ്റർ സെഫിയെയും 2007 ലാണ് നാർക്കോ അനാലിസിസിന് വിധേയരാക്കിയത്.
സാക്ഷിവിസ്താരം തടഞ്ഞു
11:47 PM Dec 04, 2019 | Deepika.com