കോതമംഗലം ചെറിയപള്ളി ഏറ്റെടുക്കാൻ ജില്ലാ കളക്ടറോടു ഹൈക്കോടതി

12:43 AM Dec 04, 2019 | Deepika.com
കൊച്ചി: കോതമംഗലം മാർത്തോമ്മ ചെറിയപള്ളിയുടെയും സ്വത്തുക്കളുടെയും നിയന്ത്രണം എറണാകുളം ജില്ലാ കളക്ടർ ഏറ്റെടുക്കണമെന്നും ഓർത്തഡോക്സ് വിഭാഗത്തിന് മതപരമായ ചടങ്ങുകൾ നടത്താനാവും വിധം സ്ഥിതിഗതികൾ നിയന്ത്രണവിധേയമായെന്നു ബോധ്യം വരുന്നപക്ഷം പള്ളിയുടെ ഭരണനിയന്ത്രണം ഈ വിഭാഗത്തിന് കൈമാറണമെന്നും ഹൈക്കോടതി നിർദേശം നൽകി.

സുപ്രീംകോടതി വിധിയെത്തുടർന്നു കോതമംഗലം ചെറിയപള്ളിയിൽ മതപരമായ ചടങ്ങുകൾ നടത്താൻ സംരക്ഷണം തേടി ഓർത്തഡോക്സ് വിഭാഗം വികാരി തോമസ് പോൾ റന്പാൻ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് വിധി. പള്ളിയിലും പരിസരപ്രദേശങ്ങളിലും ശാന്തിയും സമാധാനവും ഉറപ്പാക്കാൻ കളക്ടർ നടപടിയെടുക്കണമെന്നു കോടതി വ്യക്തമാക്കി. കളക്ടർ പള്ളിയും പരിസരങ്ങളും ഏറ്റെടുത്ത്, പള്ളിക്കുള്ളിലും പരിസരത്തും അന്യായമായി നിലയുറപ്പിച്ചവരെ പുറത്താക്കണം.

പള്ളിയും പരിസരവും സ്വത്തുക്കളും പരിപാലിക്കാനുള്ള നടപടികൾ സ്വീകരിക്കണം. ഹർജിക്കാരനായ വികാരിക്ക് സമാധാനപരമായി മതചടങ്ങുകൾ നടത്താനാവുന്ന സ്ഥിതിയുണ്ടെന്നു കളക്ടർക്ക് ബോധ്യപ്പെട്ടാൽ പള്ളിയുടെ ഭരണനിയന്ത്രണം ഹർജിക്കാരന് കൈമാറണം. ഇടവകാംഗങ്ങൾ മരിച്ചാൽ സംസ്കാരം നടത്തുന്നതിന് തടസമില്ല. ഇതിനാവശ്യമായ മതചടങ്ങുകൾ പള്ളി വികാരി നടത്തിക്കൊടുക്കണം.

പള്ളിയുടെ നിയന്ത്രണം ഹർജിക്കാരന് കൈമാറിക്കഴിഞ്ഞാലും സമാധാനപരമായി മത ചടങ്ങുകൾ നടത്താൻ പോലീസ് സംരക്ഷണം നൽകണം. ആരെങ്കിലും ചടങ്ങുകൾ തടസപ്പെടുത്തുകയോ ക്രമസമാധാന പ്രശ്നമുണ്ടാക്കുകയോ ചെയ്താൽ അവരെ അറസ്റ്റ് ചെയ്തു നീക്കണം, സമാധാനാന്തരീക്ഷം നിലനിറുത്താൻ സ്ഥിതിഗതികൾ ശാന്തമാകും വരെ വേണ്ടത്ര പോലീസിനെ വിന്യസിക്കണമെന്നും കോടതി നിർദേശിച്ചു.

നേരത്തെ ഹർജി പരിഗണിച്ചപ്പോൾ കോതമംഗലം പള്ളി പ്രശ്നത്തിൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കിയുള്ള നടപടി അനിവാര്യമാണെന്നും ക്രമസമാധാന പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നുമാണ് സർക്കാർ വിശദീകരിച്ചത്.

ഈ വാദം ഹൈക്കോടതി തള്ളി. കോടതി വിധികൾ എന്തു തടസമുണ്ടായാലും നടപ്പാക്കണം. സാമൂഹ്യസാഹചര്യങ്ങൾ ഇതിനു തടസമായി പറയാൻ കഴിയില്ല. വിശുദ്ധ മേഖലയായ പള്ളിയിൽ രക്തച്ചൊരിച്ചിലും ടിയർഗ്യാസും അനുവദിക്കാനാവില്ലെന്ന സർക്കാർ വാദം അംഗീകരിക്കാനാവില്ല.

ആളപായമുണ്ടാകുമെന്നു പറഞ്ഞു കോടതിവിധിയിൽ വിലപേശാനാണ് സർക്കാർ ശ്രമിക്കുന്നത്. നിയമത്തിന്‍റെ പിൻബലമുള്ള സർക്കാരിന് മുൻസിഫ് കോടതിയുടെ വിധി നടപ്പാക്കാനാവാത്ത നിസഹായതയുണ്ടെന്നു പറയാനാവില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.