സുപ്രീംകോടതിയെ സമീപിക്കും: ബിന്ദു അമ്മിണി

12:12 AM Nov 28, 2019 | Deepika.com
കൊച്ചി: ശബരിമല ദർശനത്തിനു പോലീസ് സംരക്ഷണം ലഭിച്ചില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്നു ബിന്ദു അമ്മിണി. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല ദർശനം നടത്തിയതിന്‍റെ ഒന്നാംവാർഷിക ദിനമായ ജനുവരി രണ്ടിന് വീണ്ടും ശബരിമലയ്ക്ക് പോകുമെന്നും അവർ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

പോലീസിൽനിന്നു സംരക്ഷണം കിട്ടുമെന്നു പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കും. ശബരിമലയിൽ പോകാൻ താൽപര്യത്തോടെ ആരു വന്നാലും പിന്തുണയ്ക്കാനാണു ഞാൻ ഉൾപ്പെടുന്ന കൂട്ടായ്മയുടെ തീരുമാനം. കൂട്ടായ്മയ്ക്ക് എതിർപ്പുണ്ടായിരുന്നെങ്കിലും എന്‍റെ വ്യക്തിപരമായ തീരുമാനത്തിലാണ് തൃപ്തി ദേശായിക്കൊപ്പം പോയത്. മന്ത്രി എ.കെ. ബാലനുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് താൻ കഴിഞ്ഞ ദിവസം ശബരിമല ദർശനത്തിന് പോകാനെത്തിയതെന്ന പ്രചാരണം തെറ്റാണെന്നും ബിന്ദു അമ്മിണി പറഞ്ഞു.

ആദിവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ അവതരിപ്പിക്കാൻ മന്ത്രിയുടെ ഓഫീസിൽ പോയെങ്കിലും മന്ത്രിയെ കാണാൻ സാധിക്കാത്തതിനാൽ പരാതി ഓഫീസിൽ നൽകി മടങ്ങുകയാണ് ചെയ്തതെന്നും ബിന്ദു അമ്മിണി പറഞ്ഞു.