ഭൂപരിഷ്‌കരണ നിയമഭേദഗതി  തീരുമാനം അവ്യക്തം: ഇന്‍ഫാം

01:25 AM Nov 09, 2019 | Deepika.com
കൊച്ചി: ഭൂപരിഷ്‌കരണ നിയമഭേദഗതി സംബന്ധിച്ചുള്ള സംസ്ഥാന മന്ത്രിസഭാ തീരുമാനം അവ്യക്തവും ആശങ്കാജനകവുമാണെന്നും വന്‍പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍.

കേരള ഭൂപരിഷ്‌കരണ നിയമത്തിലെ 81-ാം വകുപ്പുപ്രകാരം പ്രത്യേക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ഇളവ് ലഭിച്ച ഭൂമി മറ്റാവശ്യങ്ങള്‍ക്കായി തരംമാറ്റുകയോ വില്‍ക്കുകയോ ചെയ്താല്‍ ഈ ഭൂമിയും സ്ഥാവരജംഗമവസ്തുക്കളും സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിനു നിയമത്തില്‍ 87-എ എന്ന പുതിയ വകുപ്പ് ഉള്‍പ്പെടുത്തുമെന്നാണ് ഒക്‌ടോബര്‍ 23ന് ഇറക്കിയ മന്ത്രിസഭാ തീരുമാനത്തില്‍ പറയുന്നത്. 1960കളില്‍ രൂപപ്പെടുത്തി 1964ല്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണനിയമം അഞ്ചരപതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. കാലഹരണപ്പെട്ട ഈ നിയമം കാലഘട്ടത്തിനനുസരിച്ചു പൊളിച്ചെഴുത്തിന് വിധേയമാക്കേണ്ടപ്പോള്‍ കൂടുതല്‍ കര്‍ക്കശമാക്കി ജനദ്രോഹ നടപടികളിലേക്കു സര്‍ക്കാര്‍ കടക്കുന്നതു ശരിയായ നടപടിയല്ലെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

ഭൂമിക്ക് ഓരോ പ്രദേശങ്ങളിലും താരിഫ് വില നിര്‍ണയിച്ചപ്പോള്‍ 81 (ഐ)(ഇ) പ്രകാരം ഇളവനുവദിച്ച ഭൂമി സര്‍ക്കാര്‍ പ്രത്യേകമായി കണ്ടില്ല. ഭൂമി കൈമാറ്റം ചെയ്യാന്‍ അനുവദിച്ചതും സംസ്ഥാന സര്‍ക്കാരാണ്. തോട്ടങ്ങള്‍ വകമാറ്റാനാവില്ലെങ്കില്‍ സര്‍ക്കാര്‍ അനുവദിച്ചതും അനധികൃതവുമായ ക്വാറിഖനനങ്ങള്‍ എങ്ങനെ തോട്ടങ്ങളില്‍ നിര്‍ബാധം നടക്കുന്നുവെന്നു വ്യക്തമാക്കണം. മലബാര്‍ മേഖലകളില്‍ തോട്ടമെന്നത് കരഭൂമിയും മധ്യകേരളത്തില്‍ തോട്ടം മിച്ചഭൂമിയുമാണ്. ഇതിനു പിന്നിലും സംസ്ഥാനത്തുടനീളം നടപ്പിലാക്കേണ്ട ഭൂനിയമം ചില ജില്ലകളില്‍ മാത്രമായി നടപ്പാക്കാന്‍ ശ്രമിക്കുന്നതിലും ദുരൂഹതയുണ്ട്. ഇതരസംസ്ഥാനങ്ങളുടെ മാതൃക സ്വീകരിച്ചു ഭേദഗതികള്‍ക്കു സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.