യുകെയിലെ ആരോഗ്യമേഖലയിൽ ഒഇടിക്ക് ഔദ്യോഗിക അംഗീകാരം

12:31 AM Sep 20, 2019 | Deepika.com
തിരുവനന്തപുരം: ആരോഗ്യരംഗത്തെ പ്രഫഷണലുകൾക്ക് ഒഇടി (ഓക്കുപ്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റ്) മാത്രം പാസായാലും ഇനി യുകെയിൽ ജോലി ലഭിക്കുമെന്നത് ആശ്വാസകരമായി. രണ്ടു വർഷം മുമ്പ് യുകെ എൻഎംസി ഒഇടി അംഗീകരിച്ചിരുന്നുവെങ്കിലും ഹോം ഓഫീസ് അംഗീകരിച്ചിരുന്നില്ല. ഇപ്പോൾ വീസ അനുവദിക്കേണ്ട ഹോം ഓഫീസും ഒഇടി അംഗീകരിച്ചതോടെയാണ് ആരോഗ്യ രംഗത്തെ പ്രഫഷണലുകൾക്ക് അനുഗ്രഹമായത്.

ഡോക്ടർ, നഴ്സ് തുടങ്ങിയ വിദേശ പ്രഫഷണലുകൾക്ക് യുകെയിൽ രജിസ്റ്റർചെയ്ത് പ്രാക്ടീസ് ആരംഭിക്കാൻ ഒഇടിക്കു പുറമേ, ഇംഗ്ലീഷ് ഭാഷ സംബന്ധിച്ചു മറ്റ് പരീക്ഷകളൊന്നും ഇനി പാസാകേണ്ടതില്ലെന്നു കാണിച്ച് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കി. അടുത്തമാസം ഒന്നു മുതൽ സമർപ്പിക്കുന്ന എല്ലാ ടയർ 2 (ജനറൽ) വീസ അപേക്ഷകൾക്കും ഈ സൗകര്യം ലഭ്യമായിരിക്കും. യുകെ ഹോം ഓഫീസാണ് ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. അതേസമയം, രജിസ്ട്രേഷൻ ലഭിക്കാനായി ഡോക്ടർമാർക്ക് ഇന്ത്യയിലെ ജനറൽ മെഡിക്കൽ കൗണ്‍സിലിന്‍റെയും ആരോഗ്യരംഗത്തെ മറ്റ് പ്രഫഷണലുകൾക്ക് നഴ്സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സിലിന്‍റെയും പരീക്ഷ പാസാകണമെന്നുണ്ട്.

യുകെയിൽ ജോലി തേടുന്ന ആരോഗ്യരംഗത്തുള്ളവർക്ക് വീസയ്ക്കായി നേരത്തെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാന പരീക്ഷയായ ഐഇഎൽടിഎസ് അല്ലെങ്കിൽ ടോഫൽ പോലുള്ള പരീക്ഷകൂടി നിശ്ചിത സ്കോറോടെ പാസാകണമായിരുന്നു. ഇനിമുതൽ അത് അനിവാര്യമല്ല. ഇംഗ്ലീഷ് സംസാരഭാഷയായ രാജ്യങ്ങളിൽ ജോലിചെയ്യാൻ ആഗ്രഹിക്കുന്ന ആരോഗ്യ മേഖലയിലെ പ്രഫഷണലുകൾക്ക് വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട ആശയവിനിമയ ശേഷി വിലയിരുത്തുന്നതിനുള്ള അന്താരാഷ്‌ട്ര ഇംഗ്ലീഷ് ഭാഷാ പരീക്ഷയാണ് ഒക്കുപ്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റ്. ഇനിമുതൽ ജനറൽ വീസ ലഭിക്കാൻ രണ്ടാമതൊരു പരീക്ഷ കൂടി വേണ്ടതില്ലെന്ന തീരുമാനം ഈ മേഖലയിൽ ഉള്ളവർക്ക് ഏറെ പ്രയോജനകരമാകും. എന്നാൽ മറ്റു മേഖലയിലുള്ള പ്രഫഷണലുകൾക്ക് ഐഇഎൽടിഎസ് (ഇന്‍റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം) പരീക്ഷയിലെ നിശ്ചിത സ്കോർ ആവശ്യമാണ്. ഐഇഎൽടിഎസ് പരീക്ഷയിൽ നിശ്ചിത സ്കോർ ഉണ്ടെങ്കിൽ ഒഇടി അനിവാര്യമല്ല.

രജിസ്ട്രേഷൻ ലഭിക്കാനായി ഇന്ത്യയിലെ ജനറൽ മെഡിക്കൽ കൗണ്‍സിലിന്‍റെ പരീക്ഷ പാസായ ഡോക്ടർമാർക്കും നഴ്സിംഗ് ആന്‍റ് മിഡ് വൈഫറി കൗണ്‍സിലിന്‍റെയും പരീക്ഷ പാസായ ആരോഗ്യരംഗത്തെ മറ്റ് പ്രഫഷണലുകൾക്കും ടയർ 2 (ജനറൽ) വീസയ്ക്ക് അപേക്ഷിക്കാൻ ഇനിമുതൽ വേറൊരു ഇംഗ്ലീഷ് പരീക്ഷ എഴുതേണ്ടതില്ല എന്നുറപ്പാക്കിക്കൊണ്ട് ഹോം ഓഫീസ് ഇംഗ്ലീഷ് ഭാഷാ പരിശോധന സ്ട്രീംലൈൻ ചെയ്തിട്ടുണ്ട്. യുകെയിലെമ്പാടുമുള്ള ആശുപത്രികൾക്കും മെഡിക്കൽ പ്രാക്ടീസുകൾക്കും ആവശ്യമുള്ള ജീവനക്കാരെ കൂടുതൽ വേഗത്തിൽ ലഭ്യമാക്കാൻ ഈ മാറ്റം സഹായിക്കുന്നതാണെന്നും യുകെ സർക്കാർ ഹോം ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

വീസ, രജിസ്ട്രേഷൻ എന്നീ രണ്ട് ഉദ്ദേശ്യങ്ങൾക്ക് ആരോഗ്യരംഗത്തുള്ളവർക്ക് ഇപ്പോൾ ഒഇടി മാത്രം മതി എന്നത് തൊഴിൽ അന്വേഷകർക്കു പ്രയോജനകരമാകുമെന്നു കേംബ്രിജ് ബോക്സ്ഹിൽ ലാംഗ്വേജ് അസെസ്മെന്‍റ് സിഇഒ സുജാത സ്റ്റെഡ് പറഞ്ഞു. ഇത് വിദേശത്ത് പഠിച്ച ശേഷം യുകെയിൽ ജോലി തേടുന്ന പ്രഫഷണലുകളുടെ ഭാരം ഗണ്യമായി കുറയ്ക്കും.

റിച്ചാർഡ് ജോസഫ്