കസ്റ്റഡി മരണം: ഹൈക്കോടതി സിജെഎമ്മിനോട് റിപ്പോര്‍ട്ട് തേടി

02:18 AM Jul 02, 2019 | Deepika.com

കൊച്ചി : ഇടുക്കി നെടുങ്കണ്ടത്ത് കസ്റ്റഡി മരണത്തിനിരയായ രാജ്കുമാറിനെ റിമാന്‍ഡ് ചെയ്യാനായി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മജിസ്‌ട്രേട്ട് നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചോയെന്നത് സംബന്ധിച്ച് ഹൈക്കോടതി തൊടുപുഴ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേട്ടില്‍നിന്ന് അടിയന്തര റിപ്പോര്‍ട്ട് തേടി.

ക്രൂരമായ മര്‍ദനത്തത്തുടര്‍ന്ന് രാജ്കുമാര്‍ മരിച്ചെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പോലീസുകാര്‍ ഇയാളെ അവശനിലയിലാണ് റിമാന്‍ഡ് ചെയ്യാന്‍ മജിസ്‌ട്രേട്ടിന്‍റെ മുന്നിലെത്തിച്ചതെന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി. രജിസ്ട്രാര്‍ ജനറലാണ് റിപ്പോര്‍ട്ട് തേടിയത്.

വായ്പാ തട്ടിപ്പുകേസില്‍ അറസ്റ്റിലായ രാജ്കുമാറിനെ ജൂണ്‍ 15 നാണ് പീരുമേട് സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തത്. നെടുങ്കണ്ടം മജിസ്‌ട്രേട്ട് അവധിയിലായിരുന്നതിനാല്‍ ഇടുക്കി മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കിയാണ് റിമാന്‍ഡ് ചെയ്തത്. നടക്കാനാവാത്തവിധം അവശനായിരുന്ന രാജ്കുമാറിനെ പോലീസ് വാഹനത്തിനടുത്ത് എത്തിയാണ് മജിസ്‌ട്രേട്ട് കണ്ടതെന്നും മാധ്യമവാര്‍ത്തകളുണ്ടായിരുന്നു. റിമാന്‍ഡില്‍ കഴിയവെ രാജ്കുമാര്‍ മരിച്ചു.

കസ്റ്റഡിമരണമാണിതെന്ന് തെളിഞ്ഞതിനു പിന്നാലെയാണ് ഇടുക്കി മജിസ്‌ട്രേറ്റ് നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചോയെന്ന് ഹൈക്കോടതി ഭരണവിഭാഗം റിപ്പോര്‍ട്ട് തേടിയത്. രാജ്കുമാറിന്‍റെ ശരീരത്തില്‍ പരിക്കുകളില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് സമ്പാദിച്ച് പോലീസ് മജിസ്‌ട്രേട്ടിനു മുമ്പില്‍ ഹാജരാക്കിയതായും ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് നടപടികള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.