എംബിബിഎസ്, ബിഡിഎസ്, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു

12:46 AM Jun 30, 2019 | Deepika.com
തിരുവനന്തപുരം: എംബിബിഎസ്/ബിഡിഎസ്/അഗ്രികൾച്ചർ/വെറ്ററിനറി/ഫോറസ്ട്രി/ഫിഷറീസ് കോഴ്സുകളിലെ ഒന്നാംഘട്ട അലോട്ട്മെന്‍റിലേക്കും എൻജിനിയറിംഗ്/ആർകിടെക്ചർ/ഫാർമസി കോഴ്സുകളിലെ രണ്ടാം ഘട്ട അലോട്ട്മെന്‍റിലേക്കുമുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.

രണ്ടാം ഘട്ടത്തിൽ ആർകിടെക്ചർ, ഫാർമസി വിഭാഗങ്ങളിൽ പുതുതായി ഉൾപ്പെടുത്തിയ കോളജുകളിലെയും എംബിബിഎസ്/ബിഡിഎസ്, അഗ്രികൾച്ചർ, വെറ്ററിനറി, ഫോറസ്ട്രി, ഫിഷറീസ് എന്നീ കോഴ്സുകളിലേയും എംബിബിഎസ്/ബിഡിഎസ്, അഗ്രികൾച്ചർ, വെറ്ററിനറി, ഫോറസ്ട്രി, ഫിഷറീസ് എന്നീ കോഴ്സുകളിലേക്കുമുള്ള അലോട്ട്മെന്‍റ് നടത്തും. ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി എന്നീ കോഴ്സുകളിലേക്കുള്ള അലോട്ട്മെന്‍റ് തുടർന്നുള്ള ഘട്ടങ്ങളിൽ ഉണ്ടായിരിക്കും.

എൻജിനിയറിംഗ്/ആർകിടെക്ചർ/ഫാർമസി കോഴ്സുകലിലേക്കു ഓണ്‍ലൈൻ ഓപ്ഷൻ കണ്‍ഫർമേഷൻ നിർബന്ധമാണ്.

അലോട്ട്മെന്‍റ് ജൂലൈ ഏഴിന്

എൻജിനിയറിംഗ്/ആർകിടെക്ചർ/ഫാർമസി കോഴ്സുകളിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്ട്മെന്‍റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ Confirm ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈൻ ഓപ്ഷൻ കണ്‍ഫർമേഷൻ നിർബന്ധമായും നടത്തണം. ഓണ്‍ലൈൻ ഓപ്ഷൻ കണ്‍ഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുനഃക്രമീകരണം/ആവശ്യമില്ലാത്തവ റദ്ദാക്കൽ, പുതുതായി ഉൾപ്പെടുത്തിയ കോളജ്/കോഴ്സ് എന്നിവയ്ക്കു ഓപ്ഷനുകൾ നൽകാനുള്ള സൗകര്യം എന്നിവ ജൂലൈ ആറ് രാവിലെ 10 വരെ ലഭ്യമാണ്. അതുവരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ എൻജിനിയറിംഗ്/ആർകിടെക്ചർ/ഫാർമസി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്‍റും എംബിബിഎസ്/ബിഡിഎസ്, അഗ്രികൾച്ചർ, വെറ്ററിനറി, ഫോറസ്ട്രി, ഫിഷറീസ് എന്നീ കോഴ്സുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്‍റും ജൂലൈ ഏഴിനു വൈകുന്നേരം പ്രസിദ്ധീകരിക്കും. അലോട്ട്മെന്‍റ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്മെന്‍റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ്/ബാക്കി തുക ജൂലൈ ഏഴു മുതൽ 12 മൂന്നു മണി വരെ ഓണ്‍ലൈൻ പേമെന്‍റ് മുഖാന്തിരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റോഫീസ് മുഖാന്തിരമോ ഒടുക്കണം. ഫീസ്/ബാക്കി തുക അടച്ചതിനു ശേഷം വിദ്യാർഥികൾ അലോട്ട്മെന്‍റ് ലഭിച്ച കോഴ്സ് / കോളജിൽ ജൂലൈ 12നു വൈകുന്നേരം മൂന്നിനു മുന്പായി പ്രവേശനം നിർബന്ധമായും നേടണം.

ആദ്യഘട്ടത്തിൽ അലോട്ട്മെന്‍റ് ലഭിച്ചവർ രണ്ടാംഘട്ട അലോട്ട്മെന്‍റിനായി പരിഗണിക്കപ്പെടണമെങ്കിൽ ഓണ്‍ലൈൻ ഓപ്ഷൻ കണ്‍ഫർമേഷൻ നടത്തണം. ആദ്യഘട്ടത്തിൽ അലോട്ട്മെന്‍റൊന്നും ലഭിക്കാത്തവരും രണ്ടാം ഘട്ട അലോട്ട്മെന്‍റിനായി പരിഗണിക്കപ്പെടണമെങ്കിൽ ഓണ്‍ലൈൻ ഓപ്ഷൻ കണ്‍ഫർമേഷൻ നിർബന്ധമായും നടത്തണം. മേൽപറഞ്ഞ വെബ്സൈറ്റിലൂടെ ഓണ്‍ലൈൻ ഓപ്ഷൻ കണ്‍ഫർമേഷൻ നടത്താത്തവരെ ഒരു കാരണവശാലും രണ്ടാം ഘട്ട അലോട്ട്മെന്‍റിനായി പരിഗണിക്കുന്നതല്ല. എൻജിനിയറിംഗ്/ആർകിടെക്ചർ/ഫാർമസി വിഭാഗങ്ങളിലുള്ള ഹയർ ഓപ്ഷനുകൾ റദ്ദാകുന്നതിനാൽ ഭാവിയിലുള്ള ഓണ്‍ലൈൻ അലോട്ട്മെന്‍റുകളിലും പരിഗണിക്കുന്നതല്ല. എന്നാൽ, ഒന്നാംഘട്ട അലോട്ട്മെന്‍റിനെ തുടർന്ന് രണ്ടാംഘട്ടത്തിലേക്ക് ഓണ്‍ലൈൻ ഓപ്ഷൻ കണ്‍ഫർമേഷൻ നടത്താത്തവരുടെ ഒന്നാംഘട്ടത്തിൽ ലഭിച്ച അലോട്ട്മെന്‍റ് നിലനിൽക്കുന്നതായിരിക്കും.

എസ്‌സി/എസ്ടി/ഒഇസി വിഭാഗക്കാരും ഫീസ് ആനുകൂല്യത്തിന് അർഹരായ മറ്റു വിഭാഗക്കാരും രണ്ടാം ഘട്ട അലോട്ട്മെന്‍റ് ലഭിച്ച കോളജുകളിൽ നിർബന്ധമായും അഡ്മിഷൻ നേടണം. ഫീസ് ആനുകൂല്യത്തിന് അർഹരായവർ ഹയർ ഓപ്ഷനുകൾ പരിഗണക്കപ്പെടണമെങ്കിൽ നിർബന്ധമായും ഓപ്ഷൻ കണ്‍ഫർമേഷൻ നടത്തണം. ഓപ്ഷൻ കണ്‍ഫർമേഷൻ നടത്താത്തപക്ഷം അവരുടെ ഒന്നാംഘട്ട അലോട്ട്മെന്‍റ് നിലനിർത്തുന്നതായിരിക്കും.

പുതിയ അലോട്മെന്‍റ്

താഴെ പറഞ്ഞിരിക്കുന്ന പ്രഫഷണൽ കോളജുകളിലെ ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ ആൻഡ് അനുബന്ധ കോഴ്സുകളിലേക്കും (ആയുർവേദം, ഹോമിയോ, സിദ്ധ, യുനാനി കോഴ്സുകൾ ഒഴികെ) പ്രവേശന പരീക്ഷാ കമ്മീഷണർ രണ്ടാംഘട്ടത്തിൽ പുതുതായി അലോട്ട്മെന്‍റ് നടത്തുന്നതാണ്. തിരുവനന്തപുരത്തുള്ള കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിൽ മൂന്നു കോഴ്സുകളിലേക്ക് അധികമായി അനുവദിച്ച 29 വീതം സീറ്റുകളിലേക്കും ആവണി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, കോഴിക്കോട്, തൃശൂർ തേജസ് കോളജ് ഓഫ് ആർകിടെക്ചർ, ഇടുക്കി ഡിസി കോളജ് ഓഫ് ആർകിടെക്ചർ ആൻഡ് ഡിസൈൻ എന്നീ ആർകിടെക്ചർ കോളജുകളിലേക്കും അധികമായി അനുവദിച്ച സീറ്റുകളിലേക്കും നിലവിൽ ഓപ്ഷൻ നൽകിയ വിദ്യാർഥികളെ പരിഗണിച്ച് അലോട്ട്മെന്‍റ് നടത്തും.

സർക്കാരിന്‍റെയും അഡ്മിഷൻ സൂപ്പർവൈസറി ആൻഡ് ഫീ റെഗുലേറ്ററി കമ്മിറ്റിയുടെയും അന്തിമ ഉത്തരവുകൾക്കനുസരിച്ചുള്ള ഫീസ് നിരക്കുകൾ വിവിധ കോഴ്സുകൾക്ക് ബാധകമായിരിക്കും. സ്വകാര്യ സ്വാശ്രയ കോളജുകളിലെ എംബിബിഎസ്/ബിഡിഎസ് കോഴ്സുകൾക്ക് ഓപ്ഷൻ ക്ഷണിച്ചിരിക്കുന്നത് 2019-20 വർഷത്തെ ഫീസ് നിശ്ചയിക്കാത്ത സാഹചര്യത്തിൽ മെഡിക്കൽ/ഡെന്‍റൽ കോഴ്സുകളിലേക്ക് 2018-19 വർഷത്തെ ഫീസ് താത്കാലികമായി ബാധകമായിരിക്കും. എഎഫ്ആർസി നിശ്ചയിക്കുന്ന ഫീസ് കഴിഞ്ഞ വർഷത്തേക്കാൾ വ്യത്യസ്തമാണെങ്കിൽ അഡ്മിഷൻ ലഭിക്കുന്ന വിദ്യാർഥികൾ പുതുക്കിയ ഫീസ് ഒടുക്കാൻ ബാധ്യസ്ഥരായിരിക്കും. ഫീസ് സംബന്ധിച്ച തീരുമാനം വൈകുന്ന പക്ഷം എഎഫ്ആർസി, ഫീസ് പുതുക്കുകയാണെങ്കിൽ പ്രസ്തുത ഫീസ് ഒടുക്കാൻ തയ്യാറാണെന്ന വ്യവസ്ഥ പ്രവേശന സമയത്ത് വിദ്യാർഥികൾ കോളജ് അധികാരികളുമായി ഏർപ്പെടുന്ന ബോണ്ടിൽ പ്രസ്താവിക്കേണ്ടതാണ്.

ഫീസ് ഘടന

സ്വാശ്രയ ഫാർമസി കോളജുകളിലെ ട്യൂഷൻ ഫീസ് -98,000 രൂപ.
എംബിബിഎസ് (സർക്കാർ മെഡിക്കൽ കോളജുകൾ)-25000 രൂപ.
ബിഡിഎസ് (സർക്കാർ മെഡിക്കൽ കോളജുകൾ)-23000 രൂപ.
ബിഎസ്‌സി അഗ്രിക്കൾച്ചർ, ഫോറസ്ട്രി-7500 രൂപ (ഒരു സെമസ്റ്ററിന്).
വെറ്ററിനറി സയൻസ്- 19800 രൂപ (ഒരു വർഷം)
ഫിഷറീസ്- 6050 രൂപ (ഒരു സെമസ്റ്ററിന്).

സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് ഘടന. 85 ശതമാനം ജനറൽ സീറ്റികളിലേക്ക് :

കെഎംസിടി കോഴിക്കോട്-554000 രൂപ, പുഷ്പഗിരി, അമല, ജൂബിലി മിഷൻ, മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച്, ട്രാവൻകൂർ മെഡിക്കൽ കോളജ്, ബിലീവേഴ്സ് ചർച്ച്, കാരക്കോണം, മലബാർ, അസീസിയ, അൽ അഷർ, ശ്രീ ഗോകുലം, എംഇഎസ് പെരിന്തൽമണ്ണ-560 000 രൂപ.എസ്‌യുടി-532000 രൂപ. മൗണ്ട് സിയോൻ-555750 രൂപ. പികെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട്-604000 രൂപ.ശ്രീ നാരായണ- 653860 രൂപ. കരുണ-540540 രൂപ. 15 ശതമാനം എൻആർഐ സീറ്റുകളിലേക്ക് 2000000 രൂപയാണു ഫീസ്.

സ്വകാര്യ സ്വാശ്രയ ഡെന്‍റൽ കോളജുകളിലേക്ക് ജനറൽ സീറ്റിൽ 304500 രൂപ. എൻആർഐ സീറ്റിൽ ആറു ലക്ഷം രൂപ.