വരവ് പരാജയഭീതി മൂലമെന്ന് ഇടതുപക്ഷവും ബിജെപിയും

12:45 AM Mar 24, 2019 | Deepika.com
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തുന്നതു സ്വന്തം മണ്ഡലമായ അമേഠിയിലെ പരാജയഭീതി മൂലമാണെന്ന ആരോപണവുമായി ഇടതുപക്ഷവും ബിജെപിയും ആരോപിച്ചു.

അമേഠിയിൽ ആത്മവിശ്വാസം നഷ്ടപ്പെട്ടതിനെത്തുടർന്നാണ് അദ്ദേഹം വയനാട്ടിൽ മത്സരിക്കാൻ എത്തുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. രണ്ടിടത്തു മത്സരിക്കുന്ന രാഹുൽ ഗാന്ധി രണ്ടിടത്തും ജയിച്ചാൽ ഏതു സീറ്റാണ് രാജിവയ്ക്കുന്നതെന്നു ജനങ്ങളോടു വ്യക്തമാക്കണം. കഴിഞ്ഞ തവണ 20,000 വോട്ടിന് ഇടതുമുന്നണി തോറ്റ സീറ്റാണ് വയനാട്. ഇതു നിലനിർത്താൻ 19 മണ്ഡലങ്ങളിലെയും യുഡിഎഫ് നേതാക്കൾ വയനാട് കേന്ദ്രീകരിക്കുന്പോൾ, മറ്റു മണ്ഡലങ്ങളിൽ എൽഡിഎഫിന് ജയം എളുപ്പമാകുമെന്നും അദ്ദേഹം പറഞ്ഞു.

തെറ്റായ സന്ദേശം: പിണറായി

രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതു തെറ്റായ സന്ദേശം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ദേശീയ തലത്തിൽ ബിജെപിയെ നേരിടുമെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് കേരളത്തിൽ സിപിഎമ്മിന് എതിരായാണു മത്സരിക്കുന്നത്. ബിജെപി ജയിച്ചാലും വേണ്ടില്ല. ഇടതുപക്ഷത്തെ തകർക്കുകയെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. ഇതിലൂടെ ദേശീയ രാഷ്‌ട്രീയത്തിൽ എന്തു സന്ദേശമാണു നൽകുന്നതെന്നു പിണറായി വിജയൻ ചോദിച്ചു.

എൽഡിഎഫ് പിൻമാറണം: കുമ്മനം

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ തയാറാകുന്നതു പരാജയ ഭീതി മൂലമാണെന്നു ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആരോപിച്ചു. സ്മൃതി ഇറാനിയോടു പരാജയപ്പെടുമെന്ന ഭീതിയിലാണ് അമേഠി വിടുന്നത്. ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തുടച്ചു നീക്കപ്പെടുമെന്ന് ഉറപ്പായി. അതിനാലാണു ബിജെപിയുമായി നേർക്കു നേർ പോരില്ലാത്ത വയനാട്ടിലേക്കു മാറിയത്. സിപിഎം നേതാക്കളുടെ ഉറപ്പു ലഭിച്ചതിനാലാണു രാഹുൽ കേരളത്തിലെത്തിയത്. സ്വന്തം പ്രധാനമന്ത്രിസ്ഥാനാർഥിക്കു വോട്ട് ചെയ്യാൻ അവസരം കിട്ടിയതോടെ വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥിയെ പിൻവലിക്കാൻ തയാറാകണമെന്നും കുമ്മനം പറഞ്ഞു.

കോമാ സ്റ്റേജിൽ: ശ്രീധരൻ പിള്ള

രാഹുൽ മത്സരിക്കുന്നതു സിപിഎം പിന്തുണയോടെയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള ആരോപിച്ചു. പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർഥി പി.വി. അൻവറിന്‍റെ പ്രസ്താവന ഇതാണു വ്യക്തമാക്കുന്നത്. കോമാ മുന്നണിയിപ്പോൾ കോമാ സ്റ്റേജിലായതായും ശ്രീധരൻപിള്ള ആരോപിച്ചു.

സ്ഥാനാർഥിയെ പിൻവലിക്കില്ല: കാനം

കോണ്‍ഗ്രസ് അധ്യക്ഷൻ മത്സരിക്കാൻ എത്തുന്നതിന്‍റെ പേരിൽ വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥിയെ പിൻവലിക്കില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുന്നത് ഒളിച്ചോട്ടമാണെന്നു വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി പി.പി. സുനീർ പറഞ്ഞു.

തോൽവി പേടിച്ച്: കെ. സുരേന്ദ്രൻ

രാഹുൽ ഗാന്ധി വയനാട്ടിലേക്കു ചുവടു മാറ്റുന്നതു തോൽവി ഭയന്നാണെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ആരോപിച്ചു. അമേഠിയും ബിജെപി പിടിക്കുമെന്നു വ്യക്തമായതോടെയാണു രാഹുൽ വയനാട്ടിലേക്ക് മത്സരിക്കാൻ എത്തുന്നതെന്നു ബിജെപി ദേശീയ നിർവാഹക സമിതിയംഗവും ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർഥിയുമായ ശോഭാ സുരേന്ദ്രൻ ആരോപിച്ചു.