മുഖ്യമന്ത്രിക്കെതിരേ ഗൂഢാലോചനയ്ക്കു കേസെടുക്കണം: മുല്ലപ്പള്ളി

12:47 AM Oct 21, 2018 | Deepika.com
മലപ്പുറം: ശബരിമല ദർശനത്തിനായി യുവതികളെ നടപ്പന്തൽ വരെ എത്തിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയനും പോലീസ് ഉദ്യോഗസ്ഥർക്കുമെതിരേ ഗൂഢാലോചനയ്ക്കു കേസെടുക്കണമെന്നു കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു യുവതിയെയെങ്കിലും ശബരിമല കയറ്റണമെന്ന നിർദേശം നൽകിയാണ് മുഖ്യമന്ത്രി അബുദാബിയിലേക്കു പുറപ്പെട്ടത്. ഈ നിർദേശം നടപ്പാക്കുകയാണ് ഉദ്യോഗസ്ഥരെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ശബരിമല കയറാൻ എത്തിയ സ്ത്രീകളിൽ ഒരാളിലും ഭക്തിയുടെ അംശമുണ്ടായിരുന്നില്ലെന്നു വ്യക്തമാണ്. ഇവർക്ക് പോലീസിന്‍റെ യൂണിഫോമും ഹെൽമറ്റും നൽകിയത് എന്തിനാണെന്നു വ്യക്തമാക്കണം. വിശ്വാസം സംരക്ഷിക്കാൻ കോണ്‍ഗ്രസ് ഏതറ്റം വരെയും പോകും. വിശ്വാസികൾ രാഷ്‌ട്രീയ പാർട്ടികളുടെ കെണിയിൽപെടരുത്. പമ്പയിലും നിലയ്ക്കലിലും ഉണ്ടായ ആക്രമണത്തിൽ കോണ്‍ഗ്രസുകാർ പങ്കെടുത്തിട്ടുണ്ടെങ്കിൽ പാർട്ടിയിൽനിന്ന് അവരെ പുറത്താക്കും- അദ്ദേഹം പറഞ്ഞു.