സത്യം പുറത്തുവരും: പി.സി. ജോർജ്

11:22 PM Oct 15, 2018 | Deepika.com
കോട്ടയം: ജലന്ധർ ബിഷപ് ഡോ.ഫ്രാങ്കോ മുളക്കലിനെ കുടുക്കിയത് കള്ളക്കേസിലാണെന്നും സത്യം ഉടൻ പുറത്തുവരുമെന്നും കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ്. 

വലിയ സാന്പത്തിക തട്ടിപ്പും സന്യാസ വഴികൾക്ക് വിരുദ്ധമായ ജീവിതവും പുറത്താകുമെന്ന ഘട്ടത്തിലാണ് ബിഷപ്പിനെ കള്ളക്കേസിൽ കുടുക്കാനുള്ള തിരക്കഥ രൂപപ്പെടുന്നത്. കത്തോലിക്ക സഭയുടെ രീതികളിൽനിന്നു പുറംതിരിഞ്ഞ് ജീവിക്കുന്ന ചിലർ ഈ ഗൂഢാലോചനയിലെ പങ്കാളികളാണ്.

ആരോപണ വിധേയനായ ഒരു പോലീസ് ഓഫീസറുടെ ക്രിമിനൽ ബുദ്ധിയും ഇതിനായി വിനിയോഗിച്ചിട്ടുണ്ട്. ഇതിന്‍റെയെല്ലാം നിജസ്ഥിതി ഉടൻ പുറത്ത് വരുമെന്നും ബിഷപ്പിന് ലഭിച്ച ജാമ്യം അതിന്‍റെ തുടക്കമാണെന്നും പി.സി.ജോർജ് പറഞ്ഞു.