റോഡുകൾ തകർന്നു; ഇടുക്കി യാത്ര ദുഷ്കരം

12:36 AM Aug 20, 2018 | Deepika.com
തൊടുപുഴ: ഇടുക്കിയിലെ പ്രധാന പട്ടണങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ സാധിക്കാത്ത വിധം റോഡുകൾ തകർന്നു. കട്ടപ്പന-കുട്ടിക്കാനം റോഡ് ഭാഗികമായി ഗതാഗതയോഗ്യമാക്കി. കട്ടപ്പന-നെടുങ്കണ്ടം റോഡും ഉപ്പുതറ-വാഗമണ്‍ റോഡും സഞ്ചാരയോഗ്യമാക്കി. കട്ടപ്പന-ഇരട്ടയാർ- ഈട്ടിത്തോപ്പ് റോഡ് ഗതാഗതയോഗ്യമല്ല. കുട്ടിക്കാനം വണ്ടിപ്പെരിയാർ റോഡിലൂടെ ഗതാഗതം മുടങ്ങിയിരിക്കുകയാണ്.

ചപ്പാത്ത് മ്ലാമല റോഡ് പാലം തകർന്നതിനാൽ ഗതാഗതം മുടങ്ങിയിരിക്കുകയാണ്. ഇടിഞ്ഞമല- കൊച്ചുകാമാക്ഷി റോഡ് യാത്രായോഗ്യമല്ല. തൊടുപുഴ-മൂന്നാർ റോഡിൽ അടിമാലി വരെ യാത്രാ സൗകര്യമായി. എന്നാൽ അടിമാലി-മൂന്നാർറോഡ് തകർന്നു കിടക്കുകയാണ്. തൊടുപുഴയിൽനിന്നു കട്ടപ്പനയ്ക്കു മൂലമറ്റം വഴിയുള്ള യാത്ര കുളമാവിൽ അവസാനിക്കും. കുളമാവിൽ റോഡ് തകർന്നു കിടക്കുകയാണ്. കുമളി-കോട്ടയം ദേശീയപാത പൂർണമായുംസഞ്ചാരയോഗ്യമല്ല. എന്നാൽ തൊടുപുഴയിൽനിന്നും കോട്ടയത്തേക്കും മൂവാറ്റുപുഴയ്ക്കും എറണാകുളത്തിനും യാത്രാ സൗകര്യമുണ്ട്.