പ്രാർഥിക്കുക, സഹായം ചെയ്യുക: കെസിബിസി

12:24 AM Aug 17, 2018 | Deepika.com
കൊച്ചി: അതിവൃഷ്ടിമൂലവും വിവിധ അണക്കെട്ടുകളിലെ വെള്ളം തുറന്നുവിടേണ്ടി വന്നതിനാലും കേരളത്തെ ബാധിച്ചിരിക്കുന്ന ഗുരുതരമായ പ്രളയക്കെടുതിയിൽനിന്നു കേരളജനതയ്ക്കു മോചനം ലഭിക്കാനും ദുരന്തമനുഭവിക്കുന്നവർക്കു സാന്ത്വനം ലഭിക്കാനും ദൈവസന്നിധിയിലേക്കു പ്രാർഥനയുടെ കരങ്ങളുയർത്താൻ കെസിബിസി ആഹ്വാനംചെയ്തു.

കഴിഞ്ഞ ഒമ്പതു ദശാബ്ദത്തിനിടയിൽ ഇത്രയും ഗുരുതരമായ ഒരു മഴക്കെടുതി കേരളം നേരിട്ടിട്ടില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഒരു നേരത്തെ ഉപവാസം നടത്തി തുക നൽകണം. എല്ലാ സന്യസ്തസമൂഹങ്ങളും കത്തോലിക്കാസ്ഥാപനങ്ങളും ഇടവകകളും ഇക്കാര്യത്തിൽ ആത്മാർഥമായി സഹകരിക്കണം. ഓഗസ്റ്റ് 26ഓടെ പിരിച്ചെടുക്കുന്ന തുക മാസാവസാനത്തിനു മുൻപുതന്നെ കെസിബിസി സെക്രട്ടേറിയേറ്റിൽ എത്തിക്കണം.

ഈ തുക ഭാരതത്തിലെ എല്ലാ രൂപതകളിൽനിന്നു ശേഖരിക്കുന്ന സംഭാവനകളുമായി കൂട്ടിച്ചേർത്തു സിബിസിഐയുടെ ആഭിമുഖ്യത്തിൽ കാരിത്താസ് ഇന്ത്യ വഴി കേരളത്തിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നു കെസിബിസി പ്രസിഡന്‍റ് ആർച്ച്ബിഷപ് എം. സൂസപാക്യം സെക്രട്ടറി ജനറൽ ആർച്ചുബിഷപ് മാർ മാത്യു മൂലക്കാട്ട് എന്നിവർ സർക്കുലറിൽ പറഞ്ഞു.

എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും ദിവ്യകാരുണ്യസന്നിധിയിൽ സമൂഹപ്രാർഥന നടത്തണം. വിശുദ്ധബലിയർപ്പണം, ദിവ്യകാരുണ്യ ആരാധന, ജപമാല, പരിത്യാഗ പ്രവൃത്തികൾ തുടങ്ങിയവയിലൂടെ അവശത അനുഭവിക്കുന്നവരുടെ ആശ്വാസത്തിനായി പ്രത്യേകം പ്രാർഥിക്കണം.

സഭാ സ്ഥാപനങ്ങളിൽ നല്ലൊരു പങ്കും ഇപ്പോൾത്തന്നെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തുറന്നുകൊടുത്തിട്ടുണ്ട്. വലിയതോതിൽ സാമ്പത്തികവും അല്ലാതെയുമുള്ള സമാഹരണങ്ങൾ ദുരിതബാധിതർക്കായി ഇടവകതോറും നടക്കുന്നുമുണ്ട്. കെസിബിസിയുടെ സാമൂഹിക ക്ഷേമവിഭാഗമായ കേരള സോഷ്യൽ സർവീസ് ഫോറവും കാരിത്താസ് ഇന്ത്യയും രൂപതാ സോഷ്യൽ സർവീസ് സൊസൈറ്റികളും സന്നദ്ധസംഘടനകളുമായി ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുൻനിരയിൽത്തന്നെയുണ്ട്. സഭയുടെ എല്ലാ ആരോഗ്യശുശ്രൂഷാ സ്ഥാപനങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സജ്ജമാക്കണം. യുവജനങ്ങൾ രൂപത സാമൂഹ്യക്ഷേമവിഭാഗവുമായി സഹകരിച്ച് സന്നദ്ധ സേനയായി പ്രവർത്തിക്കണം.

ദുരന്തനിവാരണത്തിനായി ക്രിയാത്മകമായി ഇടപെടുന്ന കേരള സർക്കാരിനെയും കേന്ദ്രസർക്കാരിനെയും ബന്ധപ്പെട്ട വകുപ്പുകളെയും മാധ്യമപ്രവർത്തകരെയും സംഘടനകളെയും വ്യക്തികളെയും കെസിബിസി അഭിനന്ദിച്ചു. 19നു ഞായറാഴ്ച കേരളത്തിലെ സീറോ മലബാർ, ലത്തീൻ, മലങ്കര കത്തോലിക്കാസഭകളിലെ എല്ലാ ദേവാലയങ്ങളിലും സർക്കുലർ വായിക്കും