സിബിഐ എന്നു കേട്ടാൽ മുഖ്യമന്ത്രിക്കു നെഞ്ചിടിക്കും: ചെന്നിത്തല

02:47 AM Jun 21, 2018 | Deepika.com
തിരുവനന്തപുരം: സിബിഐ എന്നുകേട്ടാൽ മുഖ്യമന്ത്രി പിണറായി വിജയനു നെഞ്ചിടിക്കുമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വെച്ചൂച്ചിറയിൽനിന്നു കാണാതായ ജസ്ന മരിയ ജയിംസിനെ കണ്ടെത്താനുള്ള അന്വേഷണത്തിൽ സർക്കാർ വീഴ്ച വരുത്തുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ചെന്നിത്തല.

ക്രമസമാധാന രംഗത്ത് സംസ്ഥാനത്ത് വൻ വീഴ്ചയാണ് വന്നിട്ടുള്ളത്. ജസ്നയെ കാണാതായി 99 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താൻ സാധിക്കാത്തത് ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ്. സ്ത്രീ സുരക്ഷയ്ക്കായി കൊണ്ടുവന്ന പിങ്ക് പോലീസിന്‍റെ പേര് ഇപ്പോൾ ബ്ലാക്ക് പോലീസ് എന്നാക്കി മാറ്റേണ്ടിയിരിക്കുന്നു. കാരണം ഈ പോലീസ് സ്ത്രീ സുരക്ഷയിൽ വൻ പരാജയമായി മാറിയിരിക്കയാണ്.പോലീസിന്‍റെ ഇപ്പോഴത്തെ പ്രധാന തൊഴിൽ ദാസ്യപ്പണി ആയി മാറിയിരിക്കയാണ്. ജസ്നയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം കൂടുതൽ ഉൗർജിതമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കെപിസിസി പ്രസിഡന്‍റ് എം.എം. ഹസൻ, എംഎൽഎമാരായ അടൂർ പ്രകാശ്, പി.ടി തോമസ്, പത്തനംതിട്ട ഡിസിസി പ്രസിഡന്‍റ് ബാബു ജോർജ്, ജസ്നയുടെ പിതാവ് ജയിംസ്, സഹോദരി ജെസി തുടങ്ങിയവർ മാർച്ചിൽ പങ്കെടുത്തു.