""പെണ്‍മക്കളുടെ അഭിമാനത്തിന് ക്ഷതമേറ്റു''; സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മണിപ്പുര്‍ പരാമര്‍ശിച്ച് മോദി

01:13 PM Aug 15, 2023 | Deepika.com
ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മണിപ്പുര്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പുരിലുണ്ടായത് ഹിംസാത്മക പ്രവര്‍ത്തനങ്ങളെന്ന് മോദി പറഞ്ഞു.

പെണ്‍മക്കളുടെയും അമ്മമാരുടെയും അഭിമാനത്തിന് ക്ഷതമേറ്റു. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. രാജ്യം മണിപ്പുരിലെ ജനങ്ങള്‍ക്കൊപ്പമുണ്ട്.

സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമം തുടരുകയാണ്. മണിപ്പുരില്‍ ഇപ്പോള്‍ അക്രമമില്ലെന്നും മോദി അവകാശപ്പെട്ടു.

മണിപ്പുര്‍ കലാപവും ഏക വ്യക്തി നിയമവും ഉയര്‍ത്തിയുള്ള പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പ്രധാനമന്ത്രി വേദി വിടുന്നതുവരെ നാലു തലങ്ങളില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ സര്‍ക്കാര്‍ വിരുദ്ധ കൊടികളോ പ്ലക്കാര്‍ഡുകളോ മുദ്രാവാക്യം വിളികളോ ഉണ്ടായേക്കാമെന്നാണു റിപ്പോര്‍ട്ടുകള്‍.