പത്തുലക്ഷത്തിന്‍റെ ഹാഷിഷും വിദേശ കറൻസിയുമായി രണ്ടുപേർ പിടിയിൽ

12:30 AM Aug 24, 2017 | Deepika.com
മുളങ്കുന്നത്തുകാവ് (തൃശൂർ): പത്തുലക്ഷം രൂപ വിലവരുന്ന ഹാഷിഷും വിദേശ കറൻസിയുമായി രണ്ടുപേരെ മെഡിക്കൽ കോളജ് പോലിസ് അറസ്റ്റ് ചെയ്തു. ഫോർട്ട് കൊച്ചി സി.പി തോട് സ്വദേശി ഷൈജു(33), കൂരിക്കുഴി വിട്ടിൽ അപ്പു എന്ന മെഹറൂഫ്(25)എന്നിവരെയാണു പിടികൂടിയത്. 220 ഗ്രാം ഹാഷിഷാണു പിടികൂടിയത്.

മുന്പ് ഇവരുടെ സംഘത്തിലെ മൂന്നുപേരെ പോലിസ് പിടികൂടിയിരുന്നു. ഇവരിൽനിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഗോവയിൽനിന്നാണ് ഇപ്പോൾ രണ്ടുപേരെ പിടികൂടിയത്.

നേരത്തെ മൂന്നുപേരെ പിടികൂടിയതിനെത്തുടർന്നു ലഭിച്ച വിവരങ്ങളാണ് ഇവരുടെ അറസ്റ്റിനു വഴിതെളിച്ചത്. ലോഡ്ജുകളിൽ താമസിച്ചു വിദ്യാർഥികൾക്കും മറ്റും കഞ്ചാവ്, മയക്കുമരുന്ന് എന്നിവ വിൽപന നടത്തുന്ന കാറളം വെളുത്തേടത്തുപറന്പിൽ വീട്ടിൽ ഷലീൽ(28), വടക്കാഞ്ചേരി അകമല വാടാനപറന്പിൽ വീട്ടിൽ ഷമീർ(27), കുണ്ടന്നൂർ ആറ്റത്ര മുല്ലയ്ക്കൽ വീട്ടിൽ വൈശാഖ് (29) എന്നിവരാണ് നേരത്തെ 130 ഗ്രാം ഹാഷിഷുമായി അറസ്റ്റിലായത്.

അത്താണി - മെഡിക്കൽ കോളജ് റോഡിലെ സ്വകാര്യ ലോഡ്ജിനു മുന്നിൽനിന്നാണ് ഇവരെ മെഡിക്കൽ കോളജ് എസ്ഐ പി.യു.സേതുമാധവനും സംഘവും അറസ്റ്റ് ചെയ്തത്. ഇവരിൽ ഒരാളുടെ കൈവശം മടക്കാൻ കഴിയുന്ന ബാഗ് ഉണ്ടായിരുന്നു. ബാഗിൽ കടലാസ് പൊതിയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ കറുപ്പുനിറത്തിലുള്ള വസ്തു പോലീസ് പിടികൂടി. മണത്തുനോക്കിയപ്പോൾ നിരോധിച്ച മയക്കുമരുന്നാണെന്നു ബോധ്യമായി. തുടർന്നാണു പോലിസ് അറസ്റ്റ് ചെയ്തത്.

ഷലീൽ ഹിമാചലിലെ മണാലിയിൽനിന്നുമാണ് ഇതു കൊണ്ടുവരുന്നത്. തൃശൂരിന്‍റെ പല ഭാഗത്തും വിദ്യാർഥികൾക്കും മറ്റും വിതരണം ചെയ്യാനായി എത്തിയതാണു സംഘം. 130 ഗ്രം തൂക്കം വരുന്ന ഇതിന് ഏകദേശം അഞ്ചു ലക്ഷത്തിനു മേൽ വില വരും. അന്താരാഷ്‌ട്ര മാർക്കറ്റിൽ കിലോഗ്രാമിന് 40 ലക്ഷം രൂപയാണ് ഇതിന്‍റെ വില.

പേരാമംഗലം സർക്കിൾ ഇൻസ്പെക്ടർ ബി.സന്തോഷിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി ഇപ്പോൾ രണ്ടുപേരെ അറസ്റ്റ് ചെയ്തത്. എഎസ്ഐ രാജൻ, എസ്‌സിപിഒ ടെബി ജോർജ്, സിപിഒമാരായ ശ്രീജിത്ത്, ശ്രീകാന്ത്, ശശിധരൻ, ഡീജോ, നീധീഷ്, ശ്യംലാൽ, ശെൽവരാജ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

ഇപ്പോൾ പിടിയിലായവർ വിദേശികളെ കേന്ദ്രീകരിച്ചാണു മയക്കുമരുന്നു വിതരണം ചെയ്തിരുന്നത്. ദിവസങ്ങൾക്കുമുന്പ് കൊച്ചിയിൽ പിടികൂടിയ മയക്കുമരുന്ന മാഫിയാസംഘത്തിലെ കണ്ണികളാണ് ഇവരെന്നു സംശയിക്കുന്നു. അന്താരാഷ്‌ട്ര മയക്കുമരുന്ന് വിൽപന സംഘത്തിന്‍റെ കൈയിൽനിന്നാണ് ഇവർ ചെറുകിട കച്ചവടത്തിനുവേണ്ടി ഹാഷിഷ് വാങ്ങുന്നത്.