മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകൽ: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

01:25 AM Jul 27, 2017 | Deepika.com
കൊച്ചി: മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മുഖ്യപ്രതി പൾസർ സുനി, രണ്ടു മുതൽ അഞ്ചു വരെ പ്രതികളായ ചാവക്കാട് പുന്നയൂർകുളം കുടിക്കോട് കൊട്ടിലിങ്ങൽ വീട്ടിൽ അഷ്റഫ് (32), പയ്യന്നൂർ പാടിയോട്ട് ചാൽ പൊന്നംവയൽ ഇലവുങ്കൽ വീട്ടിൽ സുധീഷ് (32), കുന്നത്തുനാട് നോർത്ത് മഴുവന്നൂർ കൊന്പനാൽ വീട്ടിൽ എബിൻ കുര്യാക്കോസ് (27), മഴുവന്നൂർ വാഴക്കുഴി തടത്തിൽ ബിബിൻ വി.പോൾ (27) എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് (സാന്പത്തികം) കോടതി തള്ളിയത്.

2011ൽ തിരുവനന്തപുരത്തുനിന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനുമുന്നിൽ വന്നിറങ്ങിയ നടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് കേസ്.