കർണാടക കൃഷി മന്ത്രിക്കെതിരെ അഴിമതി ആരോപണം; അന്വേഷിക്കണമെന്ന് ഗവർണർ

07:35 PM Aug 07, 2023 | Deepika.com
ബംഗളൂരു: കർണാടക കൃഷി മന്ത്രി എൻ. ചെലുവരയസ്വാമിക്കെതിരെ വകുപ്പ് ജീവനക്കാർ നൽകിയ അഴിമതി ആരോപണ പരാതിയിന്മേൽ അന്വേഷണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട്. പുതുമോടി മാറാത്ത സിദ്ധരാമയ്യ സർക്കാർ നേരിടുന്ന ആദ്യ അഴിമതി ആരോപണമാണിത്.

മാണ്ഡ്യ, മാലവല്ലി, പാണ്ഡവപുരം, ശ്രീരംഗപട്ടണം താലൂക്കുകളിൽ നിന്നുള്ള കൃഷി വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടർമാരാണ് മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചത്. എല്ലാ ഉദ്യോഗസ്ഥരും ആറ് മുതൽ എട്ട് ലക്ഷം രൂപ വരെ കൈക്കൂലിയായി തനിക്ക് നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടതായി ഇവർ ആരോപിച്ചു.

എന്നാൽ ആരോപണം നിഷേധിച്ച് മന്ത്രി രംഗത്തെത്തി. പരാതി വ്യാജമാണെന്നും ഇതേപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്നും താൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി ചെലുവരയസ്വാമി വ്യക്തമാക്കി.