വക്കം, ഭരണപാടവവും കണിശതയും മുറുക്കിപ്പിടിച്ച നേതാവ്: മുഖ്യമന്ത്രി

06:13 PM Jul 31, 2023 | Deepika.com
തിരുവനന്തപുരം: ഭരണപാടവവും കണിശതയും കാർക്കശ്യവും മുറുക്കിപ്പിടിച്ച നേതാവാണ് വക്കം പുരുഷോത്തമനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകൾ സ്പീക്കർ ആയിരിക്കെയും മന്ത്രി ആയിരിക്കെയും അദ്ദേഹം മുറുകെപ്പിടിച്ചു.

വിവാദങ്ങൾ ഉണ്ടായപ്പോഴും തന്‍റെ തീരുമാനങ്ങളിൽ ഉറച്ചുനിന്ന് മുന്നോട്ടു പോകാനുള്ള നിശ്ചയദാർഢ്യം അദ്ദേഹം പ്രകടിപ്പിച്ചതായും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കോൺഗ്രസിലെ ഏറ്റവും തലമുതിർന്ന നേതാക്കളിലൊരാളെയാണ് വക്കം പുരുഷോത്തമന്‍റെ നിര്യാണത്തിലൂടെ നഷ്ടമായത്. പാർലമെന്‍റേറിയൻ, വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി എന്നീ നിലകളിൽ സ്വതസിദ്ധമായ വ്യക്തിമുദ്ര പതിപ്പിച്ച വക്കം പുരുഷോത്തമൻ സ്പീക്കർ പദവിയിലും ഗവർണർ പദവിയിലും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.

കേരളത്തിന്‍റെ പൊതുവായ ആവശ്യങ്ങൾ കേന്ദ്രത്തിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ എംപി എന്ന നിലയിൽ സദാ സന്നദ്ധത പുലർത്തിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.