വിഐപികള്‍ സംസാരിക്കുമ്പോള്‍ മൈക്ക് തകരാറിലായാല്‍ അന്വേഷണമുണ്ടാകും: ഇ.പി.ജയരാജന്‍

03:05 PM Jul 27, 2023 | Deepika.com
കോഴിക്കോട്: കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണയോഗത്തില്‍ മൈക്ക് തകരാറിലായതിനേ തുടര്‍ന്നുണ്ടായ പോലീസ് നടപടികളെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. വിഐപി സെക്യൂരിറ്റി ചട്ടപ്രകാരം ഉള്ള നടപടി മാത്രമാണ് പൊലീസ് ചെയ്തതെന്ന് ജയരാജന്‍ പറഞ്ഞു.

വിഐപികള്‍ സംസാരിക്കുമ്പോള്‍ മൈക്ക് തകരാര്‍ ഉണ്ടായാല്‍ അന്വേഷണമുണ്ടാകുന്നത് സ്വാഭാവികമാണ്. വിഐപി സുരക്ഷാനിയമപ്രകാരമുള്ള ആ നടപടിയെ പോലും കോണ്‍ഗ്രസ് വിമര്‍ശിക്കുകയാണെന്നും ജയരാജന്‍ വിമർശിച്ചു.

അനുസ്മരണയോഗത്തിലെ കെ.സുധാകരന്‍റെ പ്രസംഗത്തേയും ജയരാജന്‍ വിമര്‍ശിച്ചു. കെപിസിസി പ്രസിഡന്‍റ് എഴുതി വായിച്ചത് എന്താണ്. ആ രീതിയില്‍ സംസാരിക്കാൻ ആര്‍ക്കും അറിയാത്തതുകൊണ്ടല്ല. മറുപടി പറയാത്തത് മാന്യത കൊണ്ടാണെന്നും ജയരാജന്‍ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ പോലും മുദ്രാവാക്യം വിളിച്ച് ബഹളം ഉണ്ടാക്കി. എന്നിട്ടും മുഖ്യമന്ത്രി പക്വതയോടെ പ്രസംഗിച്ചു. ഉന്നത നിലവാരം ഉള്ള പ്രസംഗമായിരുന്നു മുഖ്യമന്ത്രിയുടേതെന്നും ജയരാജന്‍ പറഞ്ഞു.