സ്‌കൂള്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റു; പ്രായപൂര്‍ത്തിയാകാത്ത ആളടക്കം മൂന്ന് പേര്‍ പിടിയില്‍

09:23 AM Jul 19, 2023 | Deepika.com
കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ഥിയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആളടക്കം മൂന്ന് പേര്‍ പിടിയില്‍. ചെല്ലാനം മാവിന്‍ച്ചോട് സ്വദേശിയായ ആഞ്ചലോസിന്‍റെ മകന്‍ അനോഗ് ഫ്രാന്‍സിസിന്(16) ആണ് കുത്തേറ്റത്.

സംഭവത്തില്‍ പള്ളിത്തോട് സ്വദേശികളായ പുന്നക്കല്‍ വീട്ടില്‍ പോളിന്‍റെ മകന്‍ അമലേഷ് (19), പുത്തന്‍പുരക്കല്‍ വീട്ടില്‍ യേശുദാസിന്‍റെ മകന്‍ ആഷ്ബിന്‍ (18), പ്രായപൂര്‍ത്തിയാകാത്ത കുട്ടി എന്നിവരെ മട്ടാഞ്ചേരി പൊലീസ് പിടികൂടി.

മട്ടാഞ്ചേരി അസ്സിസ്റ്റന്‍റ് കമ്മീഷണര്‍ കെ.ആര്‍.മനോജിന്‍റെ നേതൃത്വത്തില്‍ കണ്ണമാലി പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജേഷ്.എസ്, സബ് ഇന്‍സ്‌പെക്ടര്‍ നവീന്‍, എ.എസ് ഐമാരായ ഫ്രാന്‍സിസ്, സുനില്‍ കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രൂപേഷ് ലാജോണ്‍, അഭിലാഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിനോദ്, മുജീബ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.