കോടതിയിൽ കയറി പൾസർ സുനിയെ പിടിക്കേണ്ടി വന്നത് നാണക്കേട്: ചെന്നിത്തല

02:24 AM Feb 24, 2017 | Deepika.com
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയെ പിടികൂടാൻ കഴിഞ്ഞത് ഭാഗ്യമാണെങ്കിലും കോടതിയിൽ കയറി പിടിക്കേണ്ടിവന്നത് പോലീസിന് തികച്ചും നാണക്കേടാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരള പോലീസിനെ സംബന്ധിച്ച് ഒട്ടും അഭിമാനാർഹമായ നടപടിയൊന്നുമല്ല കോടതി മുറിയിൽ നിന്നു പ്രതിയെ പിടികൂടിയത്. കുറ്റാന്വേഷണത്തിലെ പിഴവിനെയാണിതു ചൂണ്ടിക്കാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പോലീസ് സംവിധാനത്തിലെ പാളിച്ചയെന്നു സുധീരൻ

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളെ പിടികൂടാനായി പോലീസ് വ്യാപക തെരച്ചിൽ നടത്തുമ്പോഴും പ്രതികൾ കോടതിയിൽ എത്തിയതു പോലീസ് സംവിധാനത്തിലെ പാളിച്ചയാണു വ്യക്തമാക്കുന്നതെന്നു കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരൻ പ്രതികരിച്ചു.

മുൻകൂട്ടി തയാറാക്കിയ തിരക്കഥയെന്ന് എ.എൻ. രാധാകൃഷ്ണൻ

ആലപ്പുഴ: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മുഖ്യപ്രതി പൾസർ സുനിയുടെ കീഴടങ്ങൽ മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ.

എറണാകുളം നഗരത്തിൽ ആറു ദിവസമായി പ്രതി ഉണ്ടായിരുന്നു. ഇത്രയും ദിവസം സിറ്റിയിൽ കഴിഞ്ഞ പ്രതിയെ പിടിക്കാൻ കഴിയാതിരുന്നതു പോലീസിനു നാണക്കേട് തന്നെയാണ്. പോലീസിന്‍റെ കണ്ണു വെട്ടിച്ചാണ് പ്രതി എത്തിയത്. പോലീസിന്‍റെ ഭാഗത്തു നിന്നുണ്ടായ പിടിപ്പുകേടാണ് ഇപ്പോൾ വെളിച്ചത്ത് വന്നിരിക്കുന്നത്. കേസിന്‍റെ ചുരുൾ അഴിയാനുള്ള ഒരു അവസരമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

കേരളത്തിലെ ജനങ്ങളെ ആശങ്കയിൽ ആഴ്ത്തിയ സംഭവമാണിത്.കേരളത്തിലെ പ്രശസ്തയായ ചലച്ചിത്രതാരത്തിന് ഉണ്ടായ അനുഭവം ഏറെ ഞെട്ടിക്കുന്നതായിരുന്നു. ഇത്തരം ഒരു അനുഭവം ആർക്കും ഉണ്ടാകരുത്. പോലീസിന്‍റെ ഭാഗത്തുനിന്നു നിരന്തര വീഴ്ചയാണ് ഉണ്ടാകുന്നത്. തുടരന്വേഷണത്തിൽ ഇനി വീഴ്ചയുണ്ടാകരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.