ഇരട്ട നരബലി; അന്വേഷണത്തിന് പ്രത്യേക സംഘം

11:31 PM Oct 12, 2022 | Deepika.com
പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലിക്കേസ് അന്വേഷണത്തിനു പ്രത്യേക സംഘം. കൊച്ചി ഡിസിപി എസ്. ശശിധരന്‍റെ നേതൃത്വത്തിലാണ് പ്രത്യേകസംഘം. പെരുന്പാവൂർ എഎസ്പി അനൂജ് പാലിവാളാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ. എഡിജിപി വിജയ് സാഖറെ മേൽനോട്ടം വഹിക്കും.

അതേസമയം ഇലന്തൂരിലേത് അന്ധവിശ്വാസത്തിന്‍റെ പേരിലുള്ള മനുഷ്യകുരുതിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഒന്നാം പ്രതി മുഹമ്മദ് ഷാഫിയാണ് പത്മയെ കൊലപ്പെടുത്തിയത്. മൂന്നാം പ്രതി ലൈല റോസിലിനെ കൊലപ്പെടുത്തി.

പണം വാഗ്ദാനം ചെയ്താണ് സ്ത്രീകളെ ഇലന്തൂരിലെത്തിച്ചത്. പണത്തെചൊല്ലി ഇവിടെവച്ച് കൊല്ലപ്പെട്ട സ്ത്രീകളുമായി പ്രതികള്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനു പിന്നാലെ ഇവരെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നെന്നു റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പത്മയെ ചരടുകൊണ്ട് ശ്വാസം മുട്ടിച്ച് ബോധം കെടുത്തി. കഴുത്തറത്ത് കൊന്ന ശേഷം മൃതദേഹം വെട്ടുകത്തിയുപയോഗിച്ച് 56 കഷ്ണങ്ങളാക്കി. ഇത് ബക്കറ്റിനുള്ളിലാക്കി കുഴിച്ചിട്ടു.

പത്തുലക്ഷം രൂപ വാഗ്ദാനം ചെയ്താണ് റോസിലിനെ ഇലന്തൂരിലെത്തിച്ചത്. കാറില്‍ വച്ച് തുണി തിരുകിയാണ് ഇവരെ കോട്ടയത്തുനിന്ന് എത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികള്‍ കൃത്യം നടത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. മൃതദേഹം മറവു ചെയ്ത സ്ഥലം പ്രതികള്‍ തന്നെ കാണിച്ചു നൽകിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

സാമ്പത്തിക ഉന്നതിയും ഐശ്വര്യവും ഉണ്ടാകാനാണ് നരബലി നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.