ഗവർണറുടെ സ്റ്റാഫിൽ ബിജെപി നേതാവ്; നിയമനത്തിന് സർക്കാർ കൂട്ടുനിന്നു: കെ. മുരളീധരൻ

11:03 AM Feb 20, 2022 | Deepika.com
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ പിഎ ആയി ബിജെപി സംസ്ഥാന സമിതി അംഗം ഹരി എസ്. കർത്തയെ നിയമിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയതിനെ വിമർശിച്ച് കെ. മുരളീധരൻ എംപി.

കർത്ത ബിജെപി നേതാവ് തന്നെയാണെന്നതിന് ആർക്കും സംശയമില്ല. ഈ നിയമനം സർക്കാർ അംഗീകരിക്കാൻ പാടില്ലായിരുന്നു. രാജ്ഭവനിൽ രാഷ്ട്രീയ നിയമനം മുമ്പില്ലാത്തതാണെന്നും മുരളീധരൻ പറഞ്ഞു.

കിഴക്കമ്പലത്തെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ദീപുവിന്‍റേത് മൃഗീയമായ കൊലപാതകമാണ്. ജനങ്ങൾക്ക് ഭരണകക്ഷി എംഎൽഎയ്ക്കെതിരേ സമരം ചെയ്യാനുള്ള അവകാശം പോലുമില്ലേ. ഇക്കാര്യത്തിൽ സിപിഎം അഭിപ്രായം പറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.