മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഗുജറാത്ത് ഘടകത്തിനെതിരേ മതപരിവർത്തനം ആരോപിച്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നടപടിയുണ്ടായത്.
മിഷനറീസ് ഓഫ് ചാരിറ്റിക്ക് കീഴിലുള്ള തൊഴിലാളികളും രോഗികളുമായ ഇരുപത്തിരണ്ടായിരത്തോളം പേർ മരുന്നും ഭക്ഷണവും ഇല്ലാതെ കഴിയുകയാണെന്നും മമത ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.